
മരിച്ചവരിൽ ഒരാൾ ആദിവാസി വിഭാഗത്തിൽ നിന്നുള്ള സ്ഥിരം ജീവനക്കാരനും മറ്റൊരാൾ താൽക്കാലിക വാച്ചറുമാണ്
അഞ്ചുനാട്ടിൽ കാട്ടുതീ പടർന്ന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന അനധികൃത ട്രക്കിങ്, ടെന്റ് ക്യാംപിങ്, ഏറുമാടങ്ങളിലെ താമസം എന്നിവ നിരോധിച്ച് ദേവികുളം സബ് കലക്ടര്‍ വി.ആര്.പ്രേം കുമാര്‍ ഉത്തരവിറക്കി
മീശപ്പുലിമലയ്ക്ക് സമീപമാണ് കാട്ടുതീ ഉണ്ടായത്
ദശാബ്ദങ്ങള്‍ക്ക് ശേഷം പോര്‍ച്ചുഗലില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ തീപിടിത്തമാണിത്
125 ഏക്കറിലേറെ വനം കത്തി, ജൈവസമ്പന്നമായ മേഖലകളിൽ തീ പടരുന്നു. ആശങ്കയോടെ വനം വകുപ്പും ഭരണകൂടവും
കാട്ടുതീ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും മാത്രമായി അയല്‍ സംസ്ഥാനങ്ങളിലെ വനം വകുപ്പുമായി യോജിച്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും.
ബന്ദിപ്പൂര്‍ സങ്കേതത്തില്‍നിന്നു വന്യജീവികള്‍ കൂട്ടത്തോടെ വയനാട് വന്യജീവി സങ്കേതത്തിലേക്ക് പാലായനം ചെയ്യുന്ന സാഹചര്യത്തിലാണു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കുന്നത്.
കേരള വനത്തിലേയ്ക്കു കാട്ടു തീ പടരുന്നത് തടയാൻ 24 മണിക്കൂറും പ്രവർത്തനനിരതരായി വനം വകുപ്പ് ഉദ്യോഗസ്ഥർ.