
മൂന്ന് നിലയുള്ള ഡ്രീംസ് മാളിന്റെ ആദ്യ നിലയിൽ പുലർച്ചെ പന്ത്രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്.
ഓൺലെെൻ ക്ലാസിന്റെ ഭാഗമായി കുട്ടി മൊബെെൽ ഫോൺ ഉപയോഗിക്കാറുണ്ട്
സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്തു
ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പേഴാണ് തീപിടിത്തമുണ്ടായത്
തീപിടിത്തമുണ്ടായ സമയത്ത് ഏതാനും ജീവനക്കാർ ഫാക്ടറിയിലുണ്ടായിരുന്നു
അൻപത് ലക്ഷത്തിലധികം രൂപയുടെ നാശ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ
യാത്രക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി
മുപ്പതിലധികം ഫയർ ഫോഴ്സ് യൂണിറ്റുകൾ മൂന്ന് മണിക്കൂറെടുത്താണ് തീ പൂർണമായും അണച്ചത്
മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിലെ ഫയർ ഫോഴ്സ് യൂണിറ്റുകൾക്ക് പിന്നാലെ ജില്ലയിലെ 20 യൂണിറ്റുകൾ കൂടി എത്തി തീ അണക്കാൻ ശ്രമിക്കുകയാണിപ്പോൾ. മലപ്പുറത്തു നിന്നുൾപ്പെടെ അഗ്നിശമന സേനാംഗങ്ങൾ എത്തുന്നുണ്ടെന്നാണ്…
തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല
സമീപത്തുള്ള 55 നിലകളുള്ള ഫ്ലാറ്റിൽ നിന്നും 3,500 ഓളം താമസക്കാരെ മുൻകരുതൽ നടപടിയായി മാറ്റി. രണ്ട് അഗ്നിരക്ഷ പ്രവർത്തകർക്ക് പരുക്കേറ്റു
തീപിടിത്തത്തിനു പിന്നില്‍ അസ്വാഭാവികതകള്‍ ഒന്നും ഇല്ലെന്ന് ഫയര്‍ ഫോഴ്സും, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗവും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു
സംഭവത്തെക്കുറിച്ച് സിഐഡി അന്വേഷണത്തിനു മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഉത്തരവിട്ടു
നിരവധി പേര് ഹോട്ടലിനകത്ത് കുടുങ്ങികിടക്കുന്നതായാണ് കരുതുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫയര്‍ ഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്
Ajman Huge Fire in Market:Video: പ്രാദേശിക സമയം ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയാണ് വലിയ തീപിടുത്തം
സമീപത്തെ വീടുകള്‍ക്ക് തീപിടിച്ചുവെന്ന് പ്രദേശ വാസികള്‍ പറയുന്നുണ്ടെങ്കിലും അധികൃതര്‍ നിഷേധിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് വീട് വിൽക്കാൻ ലിംഗസ്വാമി അമ്മയെ നിർബന്ധിച്ചിരുന്നതായി സഹോദരിമാർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു
ഇന്ന് പുലർച്ചെ തീ ആളിപ്പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തെത്തുടർന്നാണ് തീയണച്ചത്
ചെളിമട പെട്രോൾ പമ്പിനു സമീപം നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിനാണ് തീ പിടിച്ചത്. പെട്രോൾ പമ്പിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.
പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ് സ്വദേശികളാണു മരിച്ചത്
Loading…
Something went wrong. Please refresh the page and/or try again.