
അഗ്നിശമനസേനയുടേ ആറ് യൂണിറ്റെത്തിയാണ് തീയണച്ചത്
രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച വൻ തീപിടിത്തത്തിൽ ഇതുവരെ 27 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിലേക്ക് മാറ്റി
ഇലക്ട്രിക് സ്കൂട്ടറുകള് തീപിടിക്കുന്ന നിരവധി സംഭവങ്ങളാണ് രാജ്യത്ത് അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ, ഒല, ഒകിനാവ, പ്യുവർ ഇവി എന്നീ കമ്പനികളുടെ ഇലക്ട്രിക് സ്കൂട്ടര്‍ കത്തിയ നാല് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകൾ ഇല്ലെന്ന് പൊലീസ് പറഞ്ഞു
ഗുരുതരമായി പരുക്കേറ്റ മൂത്ത മകൻ നിഹുലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
എങ്ങനെയാണ് തീപ്പിടിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല
ചാരുംമൂട് താമരക്കുളം കിഴക്കേമുറി കല ഭവനത്തില്‍ ശശിധരന് പിള്ളയുടെ ഭാര്യ പ്രസന്ന, മക്കളായ ശശികല, മീനു എന്നിവരാണ് മരിച്ചത്
ലെവൽ 3 ൽ വരുന്ന വലിയ തീപിടിത്തമാണ് ഉണ്ടായിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ളതാണ് സ്ഥാപനം
13 പേരുടെ നില ഗുരുതരമാണ്
ബസിൽ ഏകദേശം അമ്പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്
ആക്രിക്കടയുടെ ഗോഡൗണിലാണ് ആദ്യം തീപിടിത്തമുണ്ടായത്
കാക്കനാട്ട് ഒളിവിൽ കഴിഞ്ഞ ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി പറവൂരിലേക്കു കൊണ്ടുപോയി
മരിച്ചതു വിസ്മയ ആണെന്നാണു വീട്ടുകാര്‍ ഉറപ്പിച്ചുപറയുന്നത്. കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ അവശേഷിച്ച ലോക്കറ്റ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണിത്
കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു
താലൂക്ക് ഓഫീസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചിട്ടുണ്ടെന്നാണ് ജീവനക്കാരുടെ നിഗമനം
ബോട്ടിലുണ്ടായിരുന്ന ഗ്യാസ് ചോർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം
Loading…
Something went wrong. Please refresh the page and/or try again.