
പൂരം നാളിൽ പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് മഴമൂലം മാറ്റിവയ്ക്കുകയായിരുന്നു
ഇപ്പോൾ മുൻഗണന ജീവൻ സംരക്ഷിക്കുന്നതിനെന്നും കോടതി
ശബ്ദ തീവ്രത കുറച്ച് വർണശബളിമ കൂട്ടിയാണ് വെടിക്കെട്ട് നടന്നത്. ആനച്ചമയ പ്രദർശനവും ഇന്ന് തുടങ്ങി.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തില്‍ 110 ലേറെ സിസിടിവികള്‍ സ്ഥാപിക്കാനും തീരുമാനമായി
1500ല്‍ അധികം സാക്ഷികളാണുളളത്. അപകടത്തിൽ പരുക്കേറ്റവരാണ് മിക്ക സാക്ഷികളും
ദീപാവലി ആഘോഷങ്ങൾ മുന്നിൽ കണ്ടുളള പടക്ക നിർമ്മാണത്തിന്റെ തിരക്കിലായിരുന്നു ശിവകാശി
ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണു വിവരം
പരുക്കേറ്റവരെ അങ്കമാലി,ചാലക്കുടി, എറണാകുളം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി
രമ്പരാഗത രീതിയിലുള്ള വെടിക്കെട്ട് നടത്താമെന്ന് എക്സ്പ്ലോസീവ് വിഭാഗം അറിയിച്ചു
മത്സരകമ്പത്തിന് ഭാരവാഹികൾ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ജില്ലാ കലക്ടർ ഇത് തള്ളുകയായിരുന്നു
പതിവ് വിഷയങ്ങളെ വിട്ട് ആഘോഷങ്ങൾക്കു വേണ്ടി ഒരു ഹർത്താൽ അതാണ് തൃശൂർ വ്യാഴാഴ്ച നടക്കുന്ന പ്രതിഷേധം. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ