
വഴുതക്കാട് എം പി അപ്പന്‍ റോഡിലെ അക്വേറിയം ഷോപ്പിലാണു തീപിടിത്തമുണ്ടായത്
മുനിസിപ്പല്‍ കോംപ്ലക്സിന് എതിര്‍വശത്തുള്ള കടകളിലാണ് തീപിടിച്ചത്
അഗ്നിശമനസേനയുടേ ആറ് യൂണിറ്റെത്തിയാണ് തീയണച്ചത്
എങ്ങനെയാണ് തീപ്പിടിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല
താലൂക്ക് ഓഫീസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചിട്ടുണ്ടെന്നാണ് ജീവനക്കാരുടെ നിഗമനം
മറ്റ് രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് കൊറോണ കൺട്രോൾ റൂം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി
അൻപത് ലക്ഷത്തിലധികം രൂപയുടെ നാശ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ
ഡല്‍ഹിയിലെ അനജ് മന്ദിയിലുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍
തീപിടുത്തമുണ്ടായ വ്യാപാര സ്ഥാപനം പൂര്‍ണമായും കത്തി നശിച്ചു. സമീപത്തുള്ള സ്ഥാപനങ്ങളിലേക്കും തീ പടർന്നു തുടങ്ങിയിട്ടുണ്ട്
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ സമഗ്രമായ പൊലീസ് അന്വേഷണം ആവശ്യമാണ്
ഭരണവീഴ്ച മറച്ചുവയ്ക്കാനാണ് മേയർ സർട്ടിഫിക്കറ്റുണ്ടെന്ന് പറയുന്നതെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ്
രാവിലെ പതിനൊന്ന് മണിയോടെ കെട്ടിടത്തിന്റെ പുറകുവശത്ത് നിന്നാണ് ആദ്യം പുക ഉയർന്നത്. കനത്തരീതിയിൽ പുക ഉയർന്നതോടെ ജീവനക്കാർ ഒന്നടങ്കം പുറത്തേക്കോടി
മൂന്നു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്
തീപിടിത്തം ഉണ്ടായി അരമണിക്കൂറോളം ആയപ്പോഴാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്
അര്‍ധരാത്രി ആളൊഴിഞ്ഞ സമയത്താണ് തീപിടിത്തമുണ്ടായത്. അതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി.
പാപ്പനംകോട് ഡിപ്പോയിൽ പഴയ ടയറും ട്യൂബുമൊക്കെ തീപിടിത്തത്തിൽ നശിച്ചു
രാവിലെ 9.15 ഓടെയാണ് സംഭവം
പത്ത് കടകൾ കത്തിനശിച്ചതായാണ് വിവരം. പുലർച്ചെയാണ് തീപിടിച്ചത്. തീ നിയന്ത്രണവിധേയമാണെന്ന് ഫയർ ഫോഴ്സ്.
പൊലീസ്, ആംബുലൻസ്, അഗ്നി ശമന സേന എന്നിവയെല്ലാം രാജ്യത്താകമാനം ഒറ്റ നന്പറിലേക്ക് മാറും
പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം പോസ്റ്റ് ഓഫീസ്, ഗോഡൗൺ എന്നിവ പൂർണ്ണമായും കത്തിനശിച്ചു.