
സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ റിയ ചക്രവർത്തിക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് അങ്കിതയുടെയും സഹോദരിയുടെയും പ്രതികരണം
11 പേരാണ് കൊലപാതകത്തിൽ പങ്കെടുത്തത്. ഇതിൽ 7 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
മന്ത്രിക്ക് മാനഹാനി വരുത്തണമെന്ന ഉദ്ദേശവും ചാനലിന് ഉണ്ടായിരുന്നു. ചാനല്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസാണ് ഒന്നാം പ്രതി
ബ്ലാക്ക്ബെറി മെസ്സഞ്ചർ വഴി ഖുറേഷിയും എ.പി.സിംഗും തമ്മിൽ സംഭാഷണം നടത്തിയത് 2014 ൽ ഇന്ത്യൻ എക്സ്‌പ്രസാണ് പുറത്തു വിട്ടത്.