വികാസ് ദുബൈയുടെ മരണം വ്യാജ ഏറ്റുമുട്ടലില്‍ അല്ലെന്ന് യുപി പൊലീസ് സുപ്രീംകോടതിയില്‍
ദുബൈയുടേയും കൂട്ടാളികളുടേയും മരണങ്ങളെ കുറിച്ച് സുപ്രീംകോടതിക്ക് നല്‍കിയ മറുപടിയിലാണ് യുപി ഡിജിപി ഇപ്രകാരം അറിയിച്ചത്.
ദുബൈയുടേയും കൂട്ടാളികളുടേയും മരണങ്ങളെ കുറിച്ച് സുപ്രീംകോടതിക്ക് നല്‍കിയ മറുപടിയിലാണ് യുപി ഡിജിപി ഇപ്രകാരം അറിയിച്ചത്.
74 ഏറ്റുമുട്ടല്‍ കൊലപാതക കേസുകളില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം നടന്നു. അതില്‍ എല്ലാത്തിലും പൊലീസിന് ക്ലീന്‍ ചിറ്റ് കിട്ടി.
ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഗുജറാത്ത് സര്‍ക്കാരിന് കത്തയച്ചിരുന്നു
നരേന്ദ്രമോദിയെ വധിക്കാന്‍ ജൈഷ്-എ-മുഹമ്മദ് അയച്ച ആളാണ് സമീര്‍ ഖാന്‍ എന്നാണ് പൊലീസ് ആരോപിച്ചത്
ഗൂഢാലോചനയും കൊലപാതകവും തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും സാഹചര്യത്തെളിവുകൾ ശക്തമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എസ്.ജെ. ശർമ്മ ഇന്നലെ വിധി പറഞ്ഞത്
മലയാളിയായ പ്രാണേഷ് കുമാർ എന്ന ജാവേദ് ഷെയ്ഖിനൊപ്പമാണ് സുഹൃത്തായ ഇസ്രത്ത് ജഹാനെയും 2004 ൽ അഹമ്മദാബാദിന്റെ പ്രാന്തപ്രദേശത്ത് പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത്. ഈ സംഭവം വ്യാജ ഏറ്റുമുട്ടലായിരുന്നു എന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഡി.ജി.വൻസാര, എൻ.കെ.അമിൻ ഉൾപ്പടെയുളളവരെ പ്രതികളാക്കി കേസെടുത്തത്
രാജ്യത്തിന്റെ ശത്രുക്കളാണെന്ന് സംശയം ഉന്നയിച്ച് പൗരന്മാരെ കൊന്നുതളളിയാൽ ജനാധിപത്യം അതിന്റെ ഗുരുതരമായ ഭീഷണിയെയാകും നേരിടുകയെന്നും കോടതി പറഞ്ഞു
ഗുജറാത്തിലെ ഗാന്ധിനഗറിൽ 2004 ജൂൺ 15നായിരുന്നു ജാവേദ് എന്ന പ്രാണേഷ് കുമാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രാണേഷ് കുമാർ, ഇസ്രത്ത് ജഹാൻ എന്നിവർ ഉൾപ്പെടെ നാലു പേരെ തീവ്രവാദികളെന്ന് ആരോപിച്ച് കൊലപ്പെടുത്തുകയായിരുന്നു