scorecardresearch
Latest News

Fake Currency

ഒരു സംസ്ഥാനത്തിന്റെയോ സർക്കാരിന്റെയോ നിയമപരമായ അനുമതിയില്ലാതെ നിർമ്മിക്കുന്ന കറൻസിയാണ് കള്ളപ്പണം. സ്വീകർത്താവിനെ കബളിപ്പിക്കാനുമുള്ള ബോധപൂർവമായ ശ്രമത്തിലാണ് ഇവ നിർമ്മിക്കുന്നത്. കള്ളപ്പണം നിർമ്മിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് ഒരു വഞ്ചനയുടെയോ വ്യാജരേഖയുടെയോ രൂപമാണ്, അത് നിയമവിരുദ്ധവുമാണ്. പേപ്പർ പണം അവതരിപ്പിക്കുന്നതിന് മുമ്പ്, കള്ളപ്പണത്തിന്റെ ഏറ്റവും പ്രബലമായ രീതി ശുദ്ധമായ സ്വർണ്ണത്തിലോ വെള്ളിയിലോ വില കുറഞ്ഞ ലോഹങ്ങൾ കലർത്തുന്നതാണ്.

Fake Currency News

വീട്ടിൽ കളളനോട്ട് നിർമ്മാണം; സീരിയൽ നടിയും അമ്മയും സഹോദരിയും പിടിയിൽ

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് ഇവരുടെ മുളങ്കാടകം മനയിൽകുളങ്ങര വനിത ഐടിഐക്ക് സമീപത്തെ വീട്ടിൽ റെയ്‌ഡ് നടന്നത്

Scrapped Currency
കൊച്ചിയിൽ രണ്ടു കോടി മുപ്പത് ലക്ഷത്തിന്റെ അസാധു നോട്ടുകൾ പിടികൂടി

പഴയ നോട്ടുകൾ മാറിയെടുക്കാനായി ഒരു സംഘം കൊച്ചിയിലേക്ക് വരുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്

ബിജെപി നേതാവിന്റെ കള്ളനോട്ടടി: കേസ് ക്രൈംബ്രാഞ്ചിന് കൈമാറി , രണ്ടാം പ്രതിയും പിടിയിൽ

കള്ളനോട്ടടി കേസില്‍ ഒളിവിലായിരുന്ന ബിജെപി കയ്പമംഗലം നിയോജകമണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറി കൂടിയായ മതിലകം സ്വദേശി രാജീവ് ഏരാച്ചേരിയും പിടിയിലായി

‘കുമ്മനടിക്കേണ്ട എന്ന് കരുതി കളള നോട്ടടിച്ച രാജ്യസ്നേഹി’; കളളനോട്ടടി വിഷയത്തിൽ ബിജെപിക്കെതിരെ ട്രോൾ ആക്രമണം

നോട്ട് ക്ഷാമം രാജ്യത്ത് രൂക്ഷമായതിനാല്‍ ജനങ്ങളെ സഹായിക്കാനായിരുന്നു ഈ നോട്ടടിയെന്നാണ് പലരും പറയുന്നത്

കളളപ്പണത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ ജാഥയുടെ പോസ്റ്ററിൽ കളളനോട്ടടി യന്ത്രവുമായി പിടിയിലായ യുവമോർച്ചാ നേതാവും!

യുവമോര്‍ച്ച നേതാവ് രാകേഷ് ഏഴാച്ചേരിയുടെ ചിത്രമാണ് ശോഭ സുരേന്ദ്രന്റെ ജാഥയുടെ പ്രചരണ പോസ്റ്ററിലുള്ളത്

bjp - FAKE CURRENCY
തൃശ്ശൂരിൽ യുവമോർച്ച നേതാവിന്റെ വീട്ടിൽ കളളനോട്ടടി കേന്ദ്രം കണ്ടെത്തി

യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി അംഗം രാജേഷ് ഏരാച്ചേരിയുടെ വീട്ടില്‍ നിന്നുമാണ് കളളനോട്ടുകള്‍ അടിക്കാനുളള യന്ത്രവും കളളനോട്ടുകളും പൊലീസ് പിടിച്ചെടുത്തത്.

currency
തുറമുഖങ്ങളിൽ കളളനോട്ട് എത്തിയെന്ന് വിവരം; റവന്യു ഇന്റലിജൻസ് പരിശോധന നടത്തുന്നു

ന്യൂഡൽഹി: പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകളുമായി രാജ്യത്തെ പല തുറമുഖങ്ങളിലും കണ്ടെയ്നറുകൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഇവിടങ്ങളിൽ പരിശോധന ആരംഭിച്ചു. മുംബൈയിൽ കപ്പലുകൾ…

fake note
‘ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ’ എന്ന് അച്ചടിച്ച 9.9 ലക്ഷം രൂപയുടെ വ്യാജ നോട്ട് നിക്ഷേപിക്കാന്‍ വന്നയാള്‍ പിടിയില്‍

2000 രൂപയുടെ 400 നോട്ടുകളും 500 രൂപയുടെ 380 നോട്ടുകളുമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. നോട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ ബാങ്ക് അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു

fake note
ഡൽഹിയിൽ എടിഎമ്മിൽ നിന്ന് ലഭിച്ചത് ‘ചില്‍ഡ്രന്‍സ് ബാങ്കി’ന്റെ നോട്ട് !

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നെഴുതുന്ന സ്ഥലത്ത് നോട്ടിൽ ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബംഗ്ലാദേശ് അതിര്‍ത്തി വഴി 2000 രൂപയുടെ വ്യാജനോട്ടുകള്‍ കടത്താന്‍ ശ്രമിച്ചയാളെ സൈന്യം പിടികൂടി

പാകിസ്ഥാനിലെ പ്രധാനപ്പെട്ട രണ്ട് വ്യാജനോട്ട് അച്ചടി കേന്ദ്രങ്ങള്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് പൂട്ടേണ്ടി വന്നതായി വാര്‍ത്തകള്‍ വന്നിരുന്നു

‘അയലത്ത്’ നിന്നും അതിര്‍ത്തി കടന്ന് 2000 രൂപയുടെ വ്യാജനെത്തുന്നു; വ്യാജനെ തിരിച്ചറിയാന്‍ ഇതാ എളുപ്പവഴികള്‍

നിലവിലുള്ള ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയായ 2000 രൂപയുടെ വ്യാജനോട്ടുകള്‍ തിരിച്ചറിയാനുള്ള ചില വഴികളാണ് ഇവിടെ ചേര്‍ക്കുന്നത്

rs 2000 currency notes, രണ്ടായിരം രൂപ നോട്ട്, rs 2000 currency notes, അഞ്ഞൂറ് രൂപ നോട്ട്, reserve bank of india, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, rbi, ആര്‍ബിഐ, no rs 2000 notes printed in fy20, കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടായിരത്തിന്റെ നോട്ട് അച്ചടിച്ചില്ല, Rs 500 in circulation increases, 500 രൂപയുടെ പ്രചാരം വര്‍ധിച്ചു, total numbers of rs 2000, രണ്ടായിരം രൂപ നോട്ടുകളുടെ മൊത്തം എണ്ണം, total numbers of rs 500, 500 രൂപ നോട്ടുകളുടെ മൊത്തം എണ്ണം, total value of rs 2000, രണ്ടായിരം രൂപ നോട്ടുകളുടെ മൊത്തം  മൂല്യം, total value of rs 500, 500 രൂപ നോട്ടുകളുടെ മൊത്തംമൂല്യം, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
ബംഗ്ലദേശ് വഴി പാകിസ്ഥാനിൽ നിന്ന് 2000ത്തിന്റെ കളളനോട്ട് എത്തുന്നു

ന്യൂഡൽഹി: നോട്ട് നിരോധനം പ്രാബല്യത്തിൽ വന്നതിന്റെ പ്രശ്‌നങ്ങൾ പൂർണമായും മാറുന്നതിനിടെ പുതിയ 2000 രൂപയുടെ നോട്ടിന്റെ വ്യാജൻ പാകിസ്ഥാനിൽ നിന്നു ഇന്ത്യയിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യ-ബംഗ്ലദേശ് അതിർത്തിയിലൂടെ…

Loading…

Something went wrong. Please refresh the page and/or try again.