
യൂത്ത് കോൺഗ്രസ്, എൻഎസ്യുഐ തലങ്ങളിൽ പാർട്ടിയിൽ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ തന്നെ വിമർശിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്ന് രാഹുൽ ഗാന്ധി വെളിപ്പെടുത്തി
1975 ലാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥക്ക് ഉത്തരവിട്ടത്
മൊബൈൽ ഫോണുകളിൽ ചാർജ്ജ് തീരുന്നപക്ഷം നിങ്ങളുടെ കൈവശമുള്ള സാധാരണ സെല്ലുലാർ ബാറ്ററികളിൽനിന്നും ഫോൺ ചാർജ്ജ് ചെയ്യാവുന്നതാണ്.
Kishore Kumar Birth Anniversary: ഹിന്ദി സിനിമയിലെ ഏറ്റവും പോപ്പുലര്‍ ആയ ഗായകനായി കരുതപ്പെടുന്ന കിഷോര്‍ കുമാര്‍ അടിയന്തിരാവസ്ഥയുടെ സമയത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ റാലിയില്‍ പാടാന്‍…
അടിയന്തരാവസ്ഥയില്‍ കേരളം എങ്ങനെയാണ് പോരാടിയത്? എന്തായിരുന്നു സമര മാര്‍ഗങ്ങള്‍? മാധ്യമ പ്രവർത്തകനും ഗ്രന്ഥകർത്താവുമായ ലേഖകന്റെ അന്വേഷണം
ഇന്ദിരാഗാന്ധിയുടെ സർക്കാർ 1975ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ സൃഷ്ടിച്ച ജനാധിപത്യത്തിലെ ഇരുളടഞ്ഞ മണിക്കൂറുകളെ കുറിച്ച്…
ഭരണകൂടം എന്ന പീഡന യന്ത്രത്തിൽ ഞെരിഞ്ഞ് അമർന്ന ജീവിതങ്ങൾ ലോകത്ത് എല്ലായിടത്തും കാണാം. അതിന്റെ നൃശംസതയുടെ ആഴങ്ങളാണ് ആരിയല്‍ ഡോര്‍ഫ്മാന്റെ ‘എക്സോര്സൈസിംഗ് ടെറര്‍; ദ ഇന്‍ക്രെഡിബള്‍ അണ്…
നിരന്തരമായ ഓര്‍മപ്പെടുത്തലും ഇതു പോലൊരു മുന്‍കരുതലാണ്. വന്നു കഴിഞ്ഞതും, ഇനി വരാനിരിക്കുന്നതുമായ ഇരുള് മൂടിയ കാലഘട്ടത്തെപ്പറ്റിയുള്ള നിതാന്ത ജാഗ്രതയ്ക്കായി ഓർമ്മപ്പെടുത്തലിന്റെ അടയാളം വേണ്ടതുണ്ട്.
മാലിദ്വീപിലെ മുൻ വിദേശകാര്യ മന്ത്രി അമേരിക്കൻ വിദേശകാര്യ വകുപ്പുമായി ചർച്ച നടത്തിയിരുന്നു
ഏജന്റ്സെ ഫ്രാൻസ് പ്രസിലെ മാധ്യമപ്രവർത്തകരാണ് പിടിയിലായത്
1988ൽ ഇന്ത്യൻ സൈന്യം മാലദ്വീപ് പ്രശ്നത്തിൽ ഇടപെട്ട് പരിഹരിച്ചശേഷം തിരിച്ചുപോയെന്നും ഇന്ത്യ കൈയേറ്റക്കാരല്ല വിമോചകരാണെന്നും നഷീദ്
അമേരിക്കയോട് മാലിദ്വീപിലേക്കുളള സാമ്പത്തിക ഇടപാടുകൾ മരവിപ്പിക്കാനും ആവശ്യം
15 ദിവസത്തേക്കാണ് പ്രസിഡന്റ് അബ്ദുളള യമീന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
“ബിജെപി ഭരിക്കുന്ന 19 സംസ്ഥാനങ്ങളാണ് അടിയന്തരാവസ്ഥാ തടവുകാര്‍ക്ക് സ്വാതന്ത്ര്യസമരസേനാനി പദവി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ” ഒരു ബിജെപി നേതാവ് പറഞ്ഞു.
നിരവധി പേര് ഇതിനകം തന്നെ പട്ടികയില്‍ ഇടം നേടാന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം
കേരളം അനീതികളോട് കലഹിച്ച ആ കാലത്തിന് വെളളവും വെളിച്ചവും നൽകിയ അമ്മമാരിലൊരാളായിരുന്നു കുഞ്ഞുലക്ഷ്മിയമ്മ ടീച്ചർ. ‘ചെക്കൻ വിളി’ സമരം മുതൽ അമ്മ അറിയാൻ വരെ വൈവധ്യമാർന്ന ഇടപെടുകൾ…
“മുഖമന്ത്രി ഉൾപ്പടെ അടിയന്തരാവസ്ഥക്കാലത്തെ പീഡനമനുഭവിച്ചവർ ഭരിക്കുമ്പോഴെങ്കിലും അടിയന്തരാവസ്ഥ പോരാട്ടത്തോട് നീതി പുലർത്തണം”
അടിയന്തരാവസ്ഥയുടെ നാൽപ്പത്തിരണ്ട് വർഷമാകുമ്പോൾ ആ കാലഘട്ടത്തിന്റെ ചരിത്രം വർത്തമാനത്തിലേയ്ക്കു മാറ്റിയെഴുതപ്പെടുന്നതെങ്ങനെയെന്ന അന്വേഷണം ഇന്ദിരാ -സജ്ഞയ ദ്വന്ദത്തിൽ നിന്നും മോദി –ഷാ ദ്വന്ദത്തിലേയ്ക്കുളള വഴി
അടിയന്തിരാവസ്ഥ തടവുകാർക്ക് സ്വാതന്ത്ര്യസമര പെൻഷൻ നൽകണമെന്നും പീഡനകേന്ദ്രങ്ങൾ ദേശീയ സ്മാരകമാക്കണെന്നുമുളള ആവശ്യം സർക്കാർ തളളി
ഭയാനകമായ അനുഭവങ്ങളുടെ സാക്ഷിയായി മാറിയ ഒരു കെട്ടിടത്തിലെ മൺതരികൾക്കും ചുമരുകൾക്കും രക്തം ഉറയുന്ന പീഡനങ്ങളുടെ കഥ പറയാനുണ്ടാകും ഉടമസ്ഥൻ ഹരി പണിക്കരുടെ ഓർമ്മകൾ പിന്നോട്ട് നടക്കുമ്പോൾ.
Loading…
Something went wrong. Please refresh the page and/or try again.