
കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ നാലിന് എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം
മേഘമല സിസിഎഫിനാണ് ദൗത്യത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
വീഡിയോ ട്വിറ്ററില്‍ 10,000-ലധികം കാഴ്ചക്കാരെ നേടി
ചിന്നമന്നൂർ നിന്നും മേഘമലയ്ക്ക് പോകുന്ന വഴിയിലാണ് ആന ഇറങ്ങിയത്
ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പന്റെ ജീവിതം സിനിമയാകുന്നു
ഇന്നലെയാണ് തമിഴ്നാടിലെ മേഘമലക്ക് സമീപം മണലാര്‍ തേയില തോട്ടത്തില്‍ അരിക്കൊമ്പന് എത്തിയത്
ആനയുടെ നീക്കങ്ങൾ തമിഴ്നാട് വനംവകുപ്പും നിരീക്ഷിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ജനവാസ മേഖലകളിലേക്കു കടന്നാൽ കേരളത്തിലേക്ക് ഓടിച്ചു വിടാനാണ് നീക്കം. അങ്ങനെയെങ്കിൽ അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് മടങ്ങിയെത്താനും സാധ്യതയുണ്ട്
ആനയ്ക്ക് മയക്കുവെടി വച്ചതിന് ശേഷം വനം വകുപ്പ് നടത്തിയ വിശദമായ പരിശോധനയിലാണ് കാഴ്ചക്കുറവുള്ള കാര്യം കണ്ടെത്തിയത്
ഇന്നലെ പുലര്‍ച്ചെ ലഭിച്ച സിഗ്‌നല്‍ പ്രകാരം തമിഴ്‌നാട് വനമേഖലയ്ക്ക് 5 കിലോമീറ്റര്‍ സമീപത്ത് അരിക്കൊമ്പന്‍ എത്തിയിരുന്നു.
വനംവകുപ്പ് വാച്ചര്‍മാരുടെ സംഘം അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് തുടരും
2006, 2011 തിരഞ്ഞെടുപ്പുകളില്‍ ആലത്തൂരില്‍ നിന്ന് നിയമസഭയിലെത്തി
അരിക്കൊമ്പനെ സ്വീകരിക്കാന്‍ പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് വനംമന്ത്രി
ആന പൂര്‍ണ ആരോഗ്യവാനെന്നും കൃത്യമായി നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു
ജിപിഎസ് കോളര്‍ ഘടിപ്പിച്ചാണ് ആനയെ തുറന്നുവിട്ടത്.
ട്വിറ്ററില്‍ 64,000-ലധികം കാഴ്ചക്കാരാണ് വീഡിയോക്ക് ലഭിച്ചത്.
ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന കാട്ടാനയാണ് അരിക്കൊമ്പന്
അരിക്കൊമ്പനെ പിടികൂടിയാല്‍ എങ്ങോട്ട് മാറ്റുമെന്ന കാര്യത്തില്‍ വ്യക്തതയില്ല
ആനയെ മയക്കുവെടിവെച്ച ശേഷം റേഡിയോ കോളര്‍ ധരിപ്പിക്കുന്നതും ലോറിയില്‍ കയറ്റുന്നതിനുള്ള പരിശീലനവും നടത്തും
ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആനയെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചത്
അരിക്കൊമ്പനെ മാറ്റാനുള്ള ശിപാര്‍ശ വിദഗ്ധ സമിതിയാണ് നല്‍കിയതെന്ന് നിരീക്ഷിച്ചാണ് വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്
Loading…
Something went wrong. Please refresh the page and/or try again.
ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ ആനകളെ അലങ്കരിച്ചു നിർത്തിയശേഷം ഭക്ഷണം നൽകി
വൈയർലെസ്സ് ഡിജിറ്റൽ എക്സ് റേ , തെർമ്മൽ ഇമേജിങ്ങ്,ആൾട്രാസോണോഗ്രാഫി, ആനയെ മയക്കുന്നതിനുള്ള ഉപകരണങ്ങൾ തുടങ്ങിയ സൗകര്യങ്ങളുള്ള ആന ആശുപത്രി തദ്ദേശിയരുടേയും , വിദേശികളുടെയും ശ്രദ്ധയാകർഷിക്കുകയാണ്
ധിക്കാല അറിയപ്പെടുന്നത് തന്നെ ലാന്‍ഡ് ഓഫ് എലിഫെന്ഡ് എന്നാണ്
ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. കാറിനു ചെറിയ കേടുപാടുകൾ പറ്റിയിട്ടുണ്ട്
രാത്രി ആനക്കുട്ടി കിണറ്റിൽ വീണതു മുതൽ കുടുംബത്തിലെ മറ്റു ആനകൾ ചുറ്റും കാവൽ നിൽക്കുകയായിരുന്നു
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ താപ്പാനയുടെ സഹായത്തോടെയാണ് ആനയെ ചെളിയില്‍ നിന്നും കയറ്റിയത്
12 മണിക്കൂര്‍ നീണ്ട സാഹസിക നീക്കത്തിനൊടുവിലാണ് ഉദ്യോഗസ്ഥര്‍ ആനയെ അദ്ഭുതകരമായി കരക്കെത്തിച്ചത്