
ഇന്ത്യയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു
ഫെബ്രുവരി ആറാം തീയതിയായിരുന്നു 7.7 തീവ്രതയില്‍ തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായത്
ഇരുനൂറിലധികം പേര്‍ക്ക് പരുക്കേറ്റതായാണ് ലഭിക്കുന്ന വിവരം
തുർക്കിയിൽ നടക്കുന്നതുപോലുള്ള രക്ഷാപ്രവർത്തനങ്ങളുടെ വിജയത്തിന് റെസ്ക്യു നായ്ക്കൾ പ്രധാനമാണ്
കെട്ടിടങ്ങള്‍ എല്ലാം തകര്‍ന്ന സാഹചര്യത്തില്‍ പ്രധാന നഗരങ്ങളില്‍ കൊള്ളക്കാരുടെ ഇടപെടല്‍ ശക്തമാവുകയാണ്
തുര്‍ക്കി, സിറിയ ഭൂകമ്പത്തില്‍ മരണം 24,150 കവിഞ്ഞു
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ തുർക്കിയിലെ കഹ്റാമൻമാരസിലെ ഏകദേശം 40 ശതമാനം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി തുർക്കിയിലെ ബൊഗാസിസി സർവകലാശാലയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു
ദുരന്തത്തെ അതിജീവിച്ചവരെ ഇനിയും കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ രക്ഷാപ്രവർത്തകർക്കു നാലാം ദിവസം കുറഞ്ഞിരിക്കുകയാണ്
തുർക്കിയിൽ 8,754 പേരും സിറിയയിൽ 2,470 പേരും മരിച്ചു
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന
തുർക്കിയിൽ 1500 പേരും സിറിയയിൽ 810 പേരും മരിച്ചു. ഇരു രാജ്യങ്ങളിലായി പതിനായിരത്തിലേറ പേർക്ക് പരുക്കേറ്റു
അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഉത്തരേന്ത്യയിലും ഭൂചലനമുണ്ടായത്.
പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലാണു റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്
ഇന്ത്യയില്‍ ന്യൂഡല്‍ഹി, ഗാസിയാബാദ്, ഗുരുഗ്രാം, ലഖ്നൗ എന്നിവിടങ്ങളില്‍ ശക്തമായ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടിട്ടുണ്ട്
‘ഇന്ത്യന്‍ നെറ്റ് വര്‍ക്ക് ഓഫ് ഡിറ്റക്ഷന്‍ ഓഫ് റാഡോണ്‍ അനോമലി ഫോര്‍ സീസ്മിക് അലേര്‍ട്ട്’ എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് കേരളത്തിലെ ആദ്യ കേന്ദ്രം കുസാറ്റില്‍ സ്ഥാപിച്ചത്
ഭൂചലനം അനുഭവപ്പെട്ട കാര്യം ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ താമസക്കാരായ നിരവധി പേര് ട്വിറ്ററില്‍ പങ്കുവച്ചു
ശനിയാഴ്ച പുലർച്ചെയാണ് ഇറാനിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്
റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്
കടലിനടിയിൽ 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്
പ്രധാനമന്ത്രി ഏരിയൽ ഹെൻറി രാജ്യമൊട്ടാകെ ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Loading…
Something went wrong. Please refresh the page and/or try again.