
“ഇര തേടി വരുന്ന ഒരു കൂറ്റന്‍ പാമ്പിനെപ്പോലെ വെള്ളം അതേ പടവുകള്‍ ഇഴഞ്ഞുകയറി സാവധാനം ആ നിലയിലേക്കു വരും. പ്രാണഭയം മനുഷ്യരെ അടുത്ത നിലയിലേയ്ക്ക് പായിക്കും”
“സാഹിത്യമെന്നത് തോന്നിയവാസം തന്നെയാണ്; പൊലീസ് ട്രെയിനിംഗ് കോളേജില്‍ അച്ചടക്കം പരിശീലിപ്പിക്കുന്ന പാഠഭാഗമല്ല” ഹരീഷിന്റെ ‘മീശ’നോവലിനെ കുറിച്ചുയുർന്ന വിവാദങ്ങളുടെയും ഉന്നയിക്കപ്പെട്ട ചോദ്യങ്ങളെയും കുറിച്ച് സാഹിത്യകാരനായ ലേഖകൻ എഴുതുന്നു
“ഹരീഷിന്റെ നോവല്‍ രണ്ടാഴ്ച പിന്നിട്ടിട്ടേയുള്ളൂ. അതിലെ ഒരു കഥാപാത്രത്തിന്റെ അഭിപ്രായമാണ് ഇപ്പോള്‍ വിവാദത്തില്‍. അതുതന്നെ ഇടയില്‍നിന്നും എടുത്ത ചില വാക്യങ്ങള്‍. നോവലിസ്റ്റ് അയാളുടെ കഥാപാത്രങ്ങളുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനല്ല”
മലയാളികളുടെയും മലയാള ഭാഷയുടേയും പ്രവാസത്തെ രേഖപ്പെടുത്തിയ മനുഷ്യൻ. മനുഷ്യത്വം കൊണ്ടും സ്നേഹം കൊണ്ടും ജീവിതത്തെയും ഭാഷയയെും ചേർത്തുപിടിച്ചയാള്‍ . കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുളള അവാർഡ് ലഭിച്ച…
ഓരോ വായനക്കുമനുസരിച്ചു സ്വയം വികസിക്കാനുള്ള അത്ഭുതശേഷിയാണ് ഇ. സന്തോഷ്‌കുമാറിന്രെ “പരുന്ത്” എന്ന കഥയെ വ്യത്യസ്തമാക്കുന്നതെന്ന് നിരൂപകനായ ലേഖകൻ. എം കെ ശ്രീകുമാർ എഴുതുന്ന പംക്തി “കഥാലോചനം”
“ആരോ എടുത്തെറിയും പോലെ ഞാന്‍ പ്ലാറ്റ്‌ഫോമില്‍ വന്നു വീണു. ദീര്‍ഘയാത്രികരായ ആ മനുഷ്യരുടെ വിയര്‍പ്പും ചൂടും പറ്റി ഞാനാകെ വശം കെട്ടുപോയിരുന്നു. അവര്‍ തുപ്പിക്കളഞ്ഞ ഒരു കഫക്കട്ട…
“കുറച്ചുകൂടെ സഹാനുഭൂതിയോടെ സഹജീവികളെ നോക്കിക്കാണാൻ നല്ല കഥകളുടെ വായാനാനുഭവം പ്രേരിപ്പിക്കുന്നു”
ഇ. സന്തോഷ്‌കുമാറിന്റെ കഥാലോകം വ്യക്തിമനസ്സിലെ അജ്ഞാതസ്ഥലങ്ങളിലേക്കു മാത്രമല്ല, സമൂഹമനസ്സിന്റെ തുറക്കപ്പെടാത്ത ലോകങ്ങളിലേക്കു കൂടി സഞ്ചരിക്കുന്നു
ഇരുപതാം നൂറ്റാണ്ടിലെ ക്ലാസ്സിക്കുകളിലൊന്നായി പലരും വിലയിരുത്തിയിട്ടുള്ള ‘Remains of the Day’ ഒരിക്കല്‍ക്കൂടി വായിക്കാനാണ് എന്റെ കൗതുകം. ദീര്‍ഘകാലത്തിനു ശേഷം ഈ” മതഗ്രന്ഥം”ഇപ്പോള്‍ എന്നെ തൃപ്തിപ്പെടുത്തുമോ എന്തോ!…