
കര്‍ണാടക കോലാര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണു മരിച്ചത്. മുപ്പതിനാണു സംഭവം
മര്‍ദനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വാരത്തോളമായി ചികിത്സയിലായിരുന്നു 15 വയസുകാരന്‍ ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്
രാജസ്ഥാനിലെ ജലോറില്‍, ഉയര്‍ന്ന ജാതിക്കാരനായ അധ്യാപകന് കരുതിയിരുന്ന പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിനാണ് ഇന്ദ്ര ആക്രമിക്കപ്പെട്ടതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്ദ്രയുടെ ജീവന്‍ രക്ഷിക്കാനുള്ള പോരാട്ടം എത്രത്തോളം തീവ്രമായിരുന്നു…
മുസ്‌ലിങ്ങളെ മനസ്സിലാക്കാൻ ഇത് നിർണായകമാണ് – അവരുടെ ദാരിദ്ര്യം, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, തൊഴിൽപരമായ അനിശ്ചിതത്വം- ഷിറീൻ അസമും ശ്രീനിവാസ് ഗോലിയും എഴുതുന്നു
തന്നെ എട്ടു പ്രതികൾ ചേര്‍ന്ന് കാറില്‍ കയറ്റി സമീപത്തെ പറമ്പിലേക്കു കൊണ്ടുപോയി ബലമായി മദ്യവും മൂത്രവും കുടിപ്പിച്ചുവെന്നും തുടർന്ന് ക്രൂരമായി മർദിച്ച് അവശനാക്കി ഉപേക്ഷിച്ചുവെന്നുമാണ് യുവാവിന്റെ മൊഴി
ജാതി വിരുദ്ധ പ്രസ്ഥാനങ്ങളുടെ ചരിത്രമുള്ള സംസ്ഥാനമായ തമിഴ്‌നാട്ടിൽ മനുസ്മൃതിയെ ദലിത് നേതാക്കൾ പണ്ടേ വിമർശിച്ചിരുന്നു. മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ച് വി.സി.കെ തങ്ങളുടെ…
പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന ബോര്‍ഡ് മീറ്റിംഗിലാണ് രാജേശ്വരിയോട് തറയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് അവര്‍ പറഞ്ഞു
എംഎല്‍എ പെണ്‍കുട്ടിയെ മോഹിപ്പിച്ച് വലയിലാക്കുകയായിരുന്നെന്നും തട്ടിക്കൊണ്ടു വന്ന് നിര്‍ബ്ബന്ധിച്ച വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം
നിരവധി ബുദ്ധിജീവികൾ, ചിന്തകർ, സാമൂഹ്യ പ്രവർത്തകർ, നിരപരാധികളായ പൗരന്മാർ എന്നിവരെ നക്സലുകൾ എന്ന് മുദ്രകുത്തുകയും ഭീമ കൊറെഗാവ് കലാപ കേസിൽ അവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വെല്ലൂര്‍ ജില്ലാ ഭരണകൂടം നടപടിയുമായി രംഗത്തെത്തുകയായിരുന്നു. ശ്മശാനത്തിനായി അരയേക്കര്‍ ഭൂമി നല്‍കാനായി ജില്ലാ ഭരണകൂടം തീരുമാനിച്ചു
മാധ്യമങ്ങള്‍ വിഷയത്തില്‍ ഇടപെട്ടപ്പോള്‍ സുരക്ഷ നല്കാന് പോലീസ് തയാറാവുകയായിരുന്നു
തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്ന് വീഡിയോയില്‍ സാക്ഷി പിതാവിനോട് പറയുന്നുണ്ട്
കല്പറ്റ പൊലീസാണ് കേസെടുത്തത്
തമിഴ് ചോള സാമ്രാജ്യത്തിലെ ഏറ്റവും ശക്തരായ ചക്രവർത്തിമാരിൽ ഒരാളായിരുന്നു രാജ രാജ ചോളന്
ദലിത് കുടുംബത്തിന്റെ വിവാഹാഘോഷത്തിനു നേരെയാണ് കല്ലേറ് നടന്നത്
ആറ് ദളിതരെ ബലമായി പിടിച്ചു വച്ച് വിരലില്‍ മഷി പുരട്ടുകയായിരുന്നു. ഒപ്പം 500 രൂപയും നല്‍കി. തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പോകരുതെന്നായിരുന്നു അവരുടെ ആവശ്യം.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രമ്യ ഹരിദാസിനെ ജാതീയമായും വ്യക്തിപരമായും അധിക്ഷേപിച്ചെന്നാണ് പരാതി
പ്രദേശത്തെ ദലിത് വീടുകളില്‍ നൂറോളം വരുന്ന വാണിയാര്‍ ജാതിക്കാര്‍ അക്രമം നടത്തി
ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ലെന്ന് കമ്മീഷന്
ദളിത് പെണ്‍കുട്ടി ആയത് കൊണ്ടാണ് മകളെ തീക്കൊളുത്തി കൊന്നതെന്നാണ് സഞ്ജലിയുടെ രക്ഷിതാക്കളുടെ വിശ്വാസം
Loading…
Something went wrong. Please refresh the page and/or try again.