
സെപ്തംബർ-ഡിസംബർ മാസങ്ങളിൽ ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങിയത് റഷ്യയിൽ നിന്നായിരുന്നു -സുകൽപ് ശർമ്മയുടെ റിപ്പോർട്ട്
ആഗോള മല്ലി വ്യാപാരത്തിലും ഉൽപ്പാദനത്തിലും ഇന്ത്യയ്ക്ക് സവിശേഷമായ സ്ഥാനമുണ്ട്- സുകൽപ് ശർമ എഴുതുന്നു
15 ദിവസത്തിനിടെ 13 തവണ വില വര്‍ധിപ്പിച്ചശേഷം രാജ്യതലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിനു 104.6 രൂപയായും ഡീസല്‍ വില 95.9 രൂപയായും ഉയര്‍ന്നു
പ്രതിസന്ധികള്‍ക്ക് നടുവിലെ വിലക്കയറ്റം സാധാരണക്കാരെ വലക്കുകയാണ്
അന്താരാഷ്ട്ര വിലയേക്കാള്‍ ബാരലിന് 20-25 ഡോളർ കുറഞ്ഞ നിരക്കിലാണ് റഷ്യയിൽനിന്ന് ഐഒസി ക്രൂഡ് ഓയിൽ വാങ്ങിയതെന്നാണ് വിവരം
റഷ്യൻ-യുക്രൈൻ പ്രതിസന്ധിയെത്തുടര്‍ന്ന് ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ക്രമാനുഗതമായി ഉയരുന്ന എണ്ണ വില കുറയാന്‍ സഹായിച്ചതിന് ഒന്നിലേറെ കാരണങ്ങളുണ്ട്
യുക്രൈനുമായുള്ള റഷ്യയുടെ യുദ്ധത്തിന്റെ സാമ്പത്തിക ആഘാതം എണ്ണ വിലയില്‍ മാത്രം ഒതുങ്ങുന്നില്ല. ആഗോളതലത്തില്‍ കാര്‍ഷിക മേഖലയേയും ബാധിക്കുന്നു. ചരക്ക് ഉത്പന്നങ്ങളുടെ കുതിച്ചുയരുന്ന വില ഇന്ത്യയെ സംബന്ധിച്ചിടത്തോളം എന്താണ്…
കോവിഡ് മഹാമാരിയില്‍നിന്നു ലോക സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നതിനിടെ ആഗോള ആവശ്യകത വര്‍ധിച്ച സാഹചര്യത്തിലാണ് വില വര്‍ധന
തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഇന്ധന നിരക്ക്
കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഡീസലിന് രണ്ട് രൂപ 28 പൈസയാണ് വര്‍ധിപ്പിച്ചത്
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വില തുടര്‍ച്ചയായി കൂടുന്നത്
തിരുവനന്തപുരം ജില്ലയിലാണ് ഇന്ധന വില ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുന്നത്
മേയ് ആദ്യം മുതലുള്ള വില വര്‍ധനയെത്തുടര്‍ന്ന് കുറഞ്ഞത് ആറ് സംസ്ഥാനങ്ങളിലെങ്കിലും പെട്രോള്‍ വില ലിറ്ററിനു 100 രൂപ കടന്നിരിക്കുകയാണ്
2021 ന്റെ തുടക്കം മുതല്‍ ക്രൂഡ് ഓയില്‍ വില ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തുടക്കത്തില്‍ ബാരലിന് 52 ഡോളറായിരുന്നു ബ്രെന്റ് ക്രൂഡ് വില
അസംസ്കൃത എണ്ണ വിലയിലെ നിലവിലെ മാറ്റം ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം
കോവിഡ് രോഗബാധ വീണ്ടും വർധിക്കുന്നതും എണ്ണ ഉൽപാദനം വർദ്ധിപ്പിക്കാനുള്ള ഒപെക്+ തീരുമാനവും ക്രൂഡ് ഓയിൽ വില കുറയാൻ കാരണമായി
പെട്രോളിലെ ബയോഎത്തനോളിന്റെ അളവ് 2022 ഓടെ 10 ശതമാനവും 2030 ഓടെ 20 ശതമാനവുമായി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു
വില കുറയുമ്പോൾ സര്‍ക്കാര്‍ പുതിയ നികുതിയും മറ്റും ചുമത്തി സ്വന്തം വരുമാനം വര്‍ദ്ധിപ്പിക്കും. അത് മൂലം വില കൂടിയിരുന്നപ്പോള്‍ നല്‍കിയിരുന്ന പണം തന്നെ ഉപഭോക്താവ് തുടര്‍ന്നും നല്‍കാന്‍…
റഷ്യയും സൗദിയും തമ്മിലെ വാശിയും പിന്നാലെ കൊറോണവൈറസിന്റെ രംഗപ്രവേശനവും എണ്ണവിപണിയെ ശിഥിലമാക്കി