
എഐ ക്യാമറ പദ്ധതിക്കെതിരേ ബിജെപി ഒരക്ഷരം ഉരിയാടാത്തത് വെട്ടിപ്പില്‍ അവര്‍ക്കു പങ്കുകിട്ടിയതുകൊണ്ടാണോയെന്ന് സുധാകരന്‍ സംശയം ഉന്നയിച്ചു
രാവിലെ 11 മണിയോടെ മൃതദേഹം വിലാപയാത്രയായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലെത്തിക്കും
പിഎഫ്ഐയെ നിയമവിരുദ്ധ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്
ഇന്‍ഡിഗോയെ വിലക്കിയ ഇപിയുടെ പ്രസംഗമായിരുന്നു ട്രോളന്മാരുടെ ഇന്നത്തെ അന്നം. ഇപിയുടെ ഒരു വാക്കിനെ പോലും വെറുതെ വിടാതെയായിരുന്നു ട്രോള്‍ മഴ
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്
കെ റെയിലിന് പുറമെ നടിയെ ആക്രമിച്ച കേസ്, ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സഭയുടെ ഇടപെടലുണ്ടെന്ന ആരോപണം, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം എന്നിവ സജീവ ചര്‍ച്ചയായി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപിയെ സഹായിക്കാനുള്ള ചര്‍ച്ചകളാണ് കണ്ണൂരില്‍ നടക്കുന്നതെന്നും സതീശന്‍ ആരോപിച്ചു
മതേതരത്വം സംരക്ഷിക്കുന്നതു സംബന്ധിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ തയാറാകാത്ത കോണ്‍ഗ്രസിനെ മതേതരത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് എങ്ങനെ ക്ഷണിക്കുമെന്നും യെച്ചൂരി ചോദിച്ചു
സിപിഎം പ്രവർത്തകരായ പറാട്ട് അബ്ദുൽ റഹ് മാൻ, പറാട്ട് സൈനുദ്ദീൻ, നെടുങ്ങാടൻ വീട്ടീൽ ബഷീർ, വല്യപറമ്പിൽ അസീസ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്
സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെയുണ്ടാകുമെന്നാണ് കെ. വി. തോമസിന്റെ പ്രതികരണം
ഇ കെ നായനാര്‍ അക്കാദമിയിലെ പ്രത്യേകം തയാറാക്കിയ വേദിയില്‍ നാളെ രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും
പിപിപി മാതൃകയിൽ പുതിയ സ്‌കൂളുകൾ സ്ഥാപിക്കുന്നതിനെതിരെ പശ്ചിമ ബംഗാളിൽ സിപിഎം സമരം നടത്തുന്ന സമയത്താണ് ഉന്നതവിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിനായി പിണറായി വിജയൻ ശ്രമിക്കുന്നത്.
മന്ത്രിമാർക്കും മുതിർന്ന നേതാക്കൾക്കുമെതിരെ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനം
സംസ്ഥാനത് അക്രമപരമ്പരകളും ഗുണ്ടാവിളയാട്ടവുമാണ് നടക്കുന്നതെന്ന് കുറ്റപ്പെടുത്തിയ സതീശന്‍ അഭ്യന്തര വകുപ്പിന് നാഥനില്ലാത്ത അവസ്ഥയാണെന്നും പറഞ്ഞു
രാഷ്ട്രീയക്കാരും മാധ്യമങ്ങളും പറയുന്നതില്‍ മറുപടി നല്‍കേണ്ടതില്ലെന്നും ലോകായുക്ത വ്യക്തമാക്കി
“വ്യക്തിഹത്യ നടത്തുകയാണ് ഇതു വഴി സിപിഎം ചെയ്യുന്നത്. വ്യക്തിസ്വാതന്ത്യത്തില്‍ മേലുള്ള ക്രൂരമായ കടന്നു കയറ്റമാണിത്,” കെ സുധാകരൻ പറഞ്ഞു
നിയമസഭയില്‍ ഒരു ബില്ലായി അവതരിപ്പിച്ചാല്‍ എല്ലാവര്‍ക്കും ഇതിനെപ്പറ്റി അഭിപ്രായം പറയാന്‍ അവസരമുണ്ടാകും, അത് നിഷേധിക്കപ്പെട്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു
ബ്രാഞ്ച് കമ്മിറ്റിയിലേക്കായിരുന്നു ആദ്യം തരംതാഴ്ത്തിയത്. പിന്നീട് അദ്ദേഹം ഏരിയ കമ്മിറ്റിയിലേക്ക് എത്തിയിരുന്നു
ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയെ പാർട്ടി പിന്തുണയ്ക്കും
സിപിഐ-സിപിഎം സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശത്താണ് സംഭവം നടന്നതെന്നാണ് വിവരം
Loading…
Something went wrong. Please refresh the page and/or try again.