
”ഇന്ത്യയിലെ ജനങ്ങള്‍ യാത്രയെ ഹൃദയത്തില്‍നിന്ന് പിന്തുണച്ചു. അതിനാല്‍ യാത്ര അതിന്റെ ലക്ഷ്യങ്ങള്‍ നേടിയെന്നു ഞാന്‍ വിശ്വസിക്കുന്നു”
സുരക്ഷ ഉറപ്പാക്കിയശേഷമേ യാത്ര പുനരാരംഭിക്കുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
സവര്‍ക്കറുടെ ചിത്രം കണ്ടതിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയരുകയും ഡിസിസി പ്രസിഡന്റ് പോസ്റ്റ് നീക്കം ചെയ്യുകയുമായിരുന്നു
ബി.ബി.സി. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം.
ദിഗ്വിജയ് സിങ്ങിന്റെ പരാമർശം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാർട്ടിയുടെ നിലപാട് അല്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു
എട്ട് ദേശിയ പാര്‍ട്ടികളില്‍ (ബിജെപി, കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ത്രിണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ടിഎംസി, ബിഎസ്പി, എന്‍പിപി) നിന്നുള്ള 16 പ്രതിനിധികളാണ് കമ്മിഷന് വിളിച്ച യോഗത്തില്‍ പങ്കെടുത്തത്
2024 ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കോണ്‍ഗ്രസിന്റെ കഴിവിനെക്കുറിച്ച് അമർത്യ സെൻ സംശയം പ്രകടിപ്പിച്ചു
കേരളത്തിലെ ജനങ്ങള്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നകൊണ്ടാണ് കൂടുതല്‍ പരിപാടികളിലേക്ക് ക്ഷണം ലഭിക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുക എന്ന ലക്ഷ്യമാണ് പ്രക്ഷോഭത്തിന് പിന്നില്‍
ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്‍ തീരുമാനം ഹൈക്കമാന്‍ഡാണ് എടുക്കേണ്ടതെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി
ഉത്തരേന്ത്യയിലെ കൊടും തണുപ്പില്‍ ടി ഷര്‍ട്ട് ധരിച്ചാണ് രാഹുല്‍ ഭാരത് ജോഡൊ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്
ഡിസംബര്‍ 24നു ചെങ്കോട്ടയില്‍ സമാപിച്ച ഭാരത് ജോഡോ യാത്ര ഒന്‍പതു ദിവസത്തെ ഇടവേളയ്ക്കു ശേഷം പുനഃരാരംഭിച്ചു
Top News Highlights: കാലങ്ങളായി കോണ്‍ഗ്രസ് പിന്തുടര്‍ന്ന വന്ന രാഷ്ട്രീയ ദര്‍ശനത്തിന്റെ പുനഃപ്രഖ്യാപനമാണ് എകെ ആന്റണി നടത്തിയതെന്നും കെ.സുധാകരന് എംപി പറഞ്ഞു
കോണ്‍ഗ്രസിന്റെ സാധ്യതകള്‍ താരതമ്യേന മെച്ചപ്പെട്ടതായി തോന്നുമെങ്കിലും കേവല ഭൂരിപക്ഷ സംഖ്യയായ 113 സീറ്റിലേക്ക് എത്തുകയെന്നത് ഇരു പ്രധാന കക്ഷികള്‍ക്കും കടുത്ത വെല്ലുവിളിയാണെന്നാണ് ആഭ്യന്തര സര്‍വേകള്‍ നൽകുന്ന സൂചനകൾ
രണ്ടു വര്‍ഷത്തിനിടെ എം എല്‍ എ സ്ഥാനം രാജിവച്ച എട്ടുപേരിൽ അഞ്ചും ബി ജെ പിക്കാരാണ്
രാഹുല്‍ ഗാന്ധിക്ക് മതിയായ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡല്‍ഹി പോലീസ് പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
യാത്ര ഓമ്പത് ദിവസം നിര്‍ത്തിവച്ച് ജനുവരി 3ന് പുനരാരംഭിക്കും
രാജ്യത്തിനുവേണ്ടി ‘ബി ജെ പിക്ക് ഒരു നായയെപ്പോലും നഷ്ടപ്പെട്ടിട്ടില്ല’ എന്ന് ഖാർഗെ കഴിഞ്ഞദിവസം പറഞ്ഞതിനെതിരെ ഭരണപക്ഷ അംഗങ്ങൾ പാർലമെന്റിൽ കടുത്ത വിമർശമുയർത്തി
കാവി വസ്ത്രം ധരിച്ച് ചുറ്റിക്കറങ്ങുന്ന ബജ്റംഗി ഗുണ്ടകള്‍ സമൂഹത്തിനോ കുടുബത്തിനോ വേണ്ടി എന്തു ത്യാഗമാണു ചെയ്തതെന്നു ബാഗേൽ ചോദിച്ചു
Loading…
Something went wrong. Please refresh the page and/or try again.