
2009ല്‍ ജയിലില്‍ അടയ്ക്കപ്പെട്ടതു മുതല്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന നിലപാടിലാണ് കൊബാഡ് ഗാന്ധിയെന്നു പ്രസ്താവനയിൽ പറയുന്നു. അതേസമയം പ്രസ്താവന യഥാര്‍ത്ഥമാണോയെന്നു ചോദിച്ച കൊബാഡ് കണ്ടുപിടിക്കാന്‍ തനിക്ക് മാര്‍ഗമില്ലെന്നും പറഞ്ഞു
“സാമ്പത്തിക അസമത്വം, അഴിമതി, പരിസ്ഥിതി എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് ചൈനയിലെ പ്രധാനപ്പെട്ട നേതാവ് തന്നെ ഊന്നിപ്പറയുന്നത്” നൂറ് വർഷം തികയുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ…
ചൈന കോവിഡില്‍ നിന്ന് മുക്തി നേടുന്ന പശ്ചാത്തലത്തിലും, ആഗോള തലത്തില്‍ സ്വീകരിക്കുന്ന നിലപാടുകളിലും സി ജിന്‍പിങ്ങിനും പാര്‍ട്ടിക്കും ജനങ്ങളുടെ ഇടയിലെ സ്വീകാര്യത വര്‍ധിക്കുന്നുണ്ട്
വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ലൂയി മാളിന്റെ ‘ ഫാന്റം ഇന്ത്യ’ എന്ന ഡോകുമെന്ററി പരമ്പരയുടെ നാലാമത്തെ എപ്പിസോഡിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ് വിഷയമാകുന്നത്
കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരും ജീവിതവും ഒരു സ്ത്രീയുടേതാണ്- കെ. ആർ ഗൗരിയമ്മ. സ്വന്തം ബുദ്ധിയും കഴിവും കാര്യക്ഷമതയും കൊണ്ട് കേരളത്തെ കൊത്തിയെടുത്ത കൈകൾ.…
കേരളത്തെ ലോകത്തിന് മുന്നിൽ തല ഉയർത്തി നിർത്തിച്ച ഊർജ്ജ പ്രവാഹം നിലച്ചു.
രണ്ടായിരത്തിലധികം തൊഴിൽമേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന് തൊഴില്‍ മന്ത്രി മാര്‍ത്ത എലേന ഫൈറ്റോ കാബ്രെറ അറിയിച്ചു
എല്ലാ ഇസങ്ങളില്‍ നിന്നും പഠിക്കാന്‍ ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം കമ്യൂണിസത്തെ വിമര്‍ശിച്ചു
‘ചാരം മൂടിയ അടുപ്പിൽ കെടാതെ കിടക്കുന്ന കനൽ പോലെയാണ് മനുഷ്യമനസ്സിലെ ജാതിചിന്തയും,’ ‘ചന്ദ്രപക്ഷ’ത്തില്‍ ബിപിന്‍ ചന്ദ്രന്‍ എഴുതുന്നു
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗത്വം എടുത്തതായി പാർട്ടി മുഖപത്രത്തിലാണ് വാർത്ത വന്നത്
പരിപാടിയില്‍ സെര്‍ജി ഐസന്‍സ്റ്റെയ്‌ന്‍ ചിത്രങ്ങളുടെയും റഷ്യന്‍ വിപ്ലവത്തെ അടയാളപ്പെടുത്തുന്ന പോസ്‌റ്ററുകളുടെയും പ്രദര്‍ശനവും വിപ്ലവത്തെക്കുറിച്ചുള്ള പുസ്‌തകങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമുണ്ടാകും.
ഹെയ്ത്തിയന്‍ ചലച്ചിത്ര സംവിധായകനായ റാവുള്‍ പെക്കിന്‍റെ ‘ദി യംഗ് കാള്‍ മാര്‍ക്സ്’ എന്ന ചിത്രത്തെ കുറിച്ച് കേരള മീഡിയ അക്കാദമി ഡയറക്ടറും സിനിമാ ഗവേഷകനുമായ ഡോ. എം…
മാർകസിന്റെ ‘വീരപുരുഷ’ പ്രതിഛായ്ക്ക് ആക്കം കൂട്ടുന്ന ഒന്നും തന്നെ ചിത്രത്തിലില്ല, എങ്കിലും കമ്മ്യൂണിസം എന്ന ജനകീയ ആശയത്തെ മനുഷ്യ ജീവിതത്തോളം ചര്‍ച്ചാ വിഷയമാക്കുന്നതിൽ റൗൾ പെക്ക് എന്ന…
വിദ്യാഭ്യാസ മന്ത്രി, സാംസ്കാരിക മന്ത്രി, കമ്യൂണിസ്റ്റ് പാർട്ടി ഓർഗനൈസിങ് സെക്രട്ടറി, കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു
‘ലാല്‍ സലാം’, ‘ഇന്‍ക്വലാബ് സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങളുമായാണ് സഖാവിന് ആയിരങ്ങള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്
ലോകത്തെ പിടിച്ചു കുലുക്കിയ വിപ്ലവത്തിന് നൂറ് വർഷം പൂർത്തിയാകുമ്പോൾ അതിന് വഴിയൊരുക്കിയ പ്രത്യയശാസ്ത്രത്തെയും അത്തരം പ്രസ്ഥാനങ്ങളുടെയും ഇന്നത്തെ അവസ്ഥ എന്ത്? ഇന്ത്യൻ സമകാല സാഹചര്യത്തിൽ എന്ത് പങ്കാണ്…