
എംഇഎസ് സർക്കുലറിന് പിന്തുണ അറിയിച്ച് മന്ത്രി കെ.ടി.ജലീൽ ഇന്നലെ രംഗത്തെത്തിയിരുന്നു
വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നില്ലെന്നും കെ.ടി.ജലീൽ
കഴിഞ്ഞ ദിവസമാണ് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബൂര്‍ഖ നിരോധിച്ചുള്ള സര്‍ക്കുലര്‍ എംഇഎസ് പുറത്തിറക്കിയത്
ബുര്‍ഖ ഇസ്ലാം മതവിശ്വാസത്തിന്റെ ഭാഗമാണെന്നും അത് നിരോധിച്ച എം.ഇ.എസ് നിലപാട് അംഗീകരിക്കാനാകില്ലെന്നും സമസ്ത
മുഖം മൂടികളോ അല്ലെങ്കില്‍ മറ്റ് മുഖാവരണങ്ങളോ ധരിക്കുന്ന ആളുകള്‍ ദേശീയവും സാമൂഹികവുമായ സുരക്ഷയ്ക്ക് വെല്ലുവിളിയാണ്
താനൊരു മുസ്‌ലിം ആണെന്ന് അറിഞ്ഞത് കൊണ്ടാണോ ഇങ്ങനെ പറയുന്നതെന്ന് ആമിന ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു ഇയാളുടെ മറുപടി
യോഗിയുടെ റാലിക്കായി ‘പാരമ്പര്യ വസ്ത്രത്തില്‍’ വരികയായിരുന്നു എന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ തന്നോട് കറുത്ത ബുര്‍ഖ അഴിച്ചുമാറ്റുവാന്‍ ആവിശ്യപ്പെടുകയായിരുന്നു എന്നും സൈറ പറഞ്ഞു
ഹാന്‍സന്റെ പ്രവൃത്തിയെ അറ്റോണി ജനറല്‍ ജോര്‍ജ് ബ്രാന്‍ഡിസ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു
എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ക്കിടയില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ ശബ്ദം കേള്‍ക്കാതെ പോവുകയാണ് പതിവ്. ബുര്‍ഖയോ തട്ടമോ ധരിക്കാതെ കോളേജിലേക്ക് പോകാന്‍ വീട്ടുകാര്‍ അനുവദിക്കാറില്ലെന്ന് ഷിമോഗയിലെ സഹ്യാദ്രി സയന്‍സ് കോളേജ്…
ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ജെപിഎസ് റാത്തോര്‍ ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും, മുഖ്യ ഇലക്ടറല്‍ ഓഫീസര്‍ക്കും കത്ത് അയച്ചിട്ടുണ്ട്