
“ഇത്രയും എഴുതാൻ കഴിയുമെന്ന് വിചാരിച്ചതല്ല. ഇത് വായിക്കുമ്പോൾ ചിലർക്കെങ്കിലും എന്നോട് അനിഷ്ടം തോന്നിയേക്കാം. ഞാനത് കാര്യമാക്കുന്നില്ല” താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ നാട്ടുകാരനും കഥാകൃത്തുമായ സുഭാഷ് ഒട്ടുംപുറം എഴുതുന്നു
അപകടത്തെക്കുറിച്ച് റിട്ട. ജസ്റ്റിസ് വി കെ മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കാനുള്ള തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണുണ്ടായത്
സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം അഞ്ചായി
ബോട്ടര്‍ ഓപ്പറേറ്റര്‍ മാത്രമല്ല സംഭവത്തിന് ഉത്തരവാദിയെന്നും കോടതി വ്യക്തമാക്കി
തൂവല്‍ തീരത്ത് ഇന്നും എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരും
മരണമടഞ്ഞ 22 കുടുംബങ്ങൾക്കും ഓരോ ലക്ഷം രൂപ വീതം സഹായമായി നൽകാൻ ഒരുങ്ങുകയാണ് 2018 സിനിമയുടെ ടീം
അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു
താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയാണ് താരങ്ങൾ
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും
ബോട്ടിലുണ്ടായിരുന്ന രാജിസ എന്ന യുവതിയുടെ ശബ്ദത്തില്‍ അപകടം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഭയം നിലനില്‍ക്കുന്നുണ്ട്
പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബാംഗങ്ങളാണ് മരിച്ചത്
ബോട്ട് യാത്രയിലെ അപകടസാധ്യതകള്‍ ചൂണ്ടിക്കാണിച്ചുള്ള ദുരന്ത നിവാരണ വിദഗ്ദനായ മുരളി തുമ്മാരകുടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന് കൃത്യം ഒരു മാസത്തിന് ശേഷമാണ് താനൂരില്‍ അപകടമുണ്ടായത്
മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള യാത്ര മരണസംഖ്യ ഉയരുന്നതിലേക്ക് നയിച്ചു
ബോട്ട് മുങ്ങിയ സ്ഥലത്ത് എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്
ഇരുപത്തിയഞ്ചിലധികം പേര് ബോട്ടിലുണ്ടായിരുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്
രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ലഭിക്കുന്ന വിവരം
പൊന്നാനി അഴീക്കൽ സ്വദേശികളായ ബദറു, ജമാൽ, നാസര്‍ എന്നിവരെയാണ് കാണാതായത്
സുധീഷ് വധക്കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷിനായി വർക്കല കടയ്ക്കാവൂരിലെ തിരച്ചിൽ നടത്തുന്നതിനിടെയാണ് അപകടം
ആറാട്ടുപുഴ തറയില്‍ കടവ് സ്വദേശിയുടെ ‘ഓംകാരം’ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്
ബോട്ടിൽ യാത്രക്കാരെ കയറ്റുമ്പോൾ മനഃപൂർവം നരഹത്യ നടത്തണമെന്ന ഉദ്ദേശ്യം പ്രതിക്കുണ്ടായിരുന്നില്ലെന്നും ഇതിന് തെളിവില്ലെന്നുമുള്ള പ്രതിഭാഗം വാദം കോടതി കണക്കിലെടുത്തു
Loading…
Something went wrong. Please refresh the page and/or try again.