
സത്യം ജയിക്കുമെന്ന് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു
കഴിഞ്ഞ ഒക്ടോബർ 29നാണു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്
സുഖമില്ലാതെ കഴിയുന്ന അച്ഛനെ ശുശ്രൂഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിനീഷ് ഹർജി സമർപ്പിച്ചത്
കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഒക്ടോബർ 29നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്
ബിനീഷിന്റെ തിരുവനന്തപുരത്തെ മരുതന്‍കുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനം
ബിനീഷ് കുറ്റവാളിയാണോ എന്ന് തെളിഞ്ഞതിന് ശേഷം മാത്രം സംഘടന ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ മതി
അതേസമയം, ബിനീഷിന്റെ ജാമ്യഹർജി നാളെ ബെംഗളൂരുവിലെ സെഷൻസ് കോടതി പരിഗണിക്കും
ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ബിനീഷിനെതിരെ കൂടുതല്‍ തെളിവുകൾ ഇഡി കോടതിയില്‍ ഹാജരാക്കിയേക്കും
ഇ ഡിക്ക് റെയ്ഡിൽ ആകെ കിട്ടിയത് അമ്മയുടെ ഐഫോൺ മാത്രമാണെന്നു റെനീറ്റ പറഞ്ഞു
അന്തസുണ്ടെങ്കിൽ കോടിയേരി രാജിവയ്ക്കണമെന്നും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കരുതെന്നും ചെന്നിത്തല
ബംഗളൂരു എൻഫോഴ്സ്മെന്റാണ് ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്ന എട്ട് ഇടങ്ങളിൽ ഒരേ സമയം പരിശോധന നടത്തുന്നത്
മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷമാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്
തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് ബിനീഷിനോട് മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല
ബിനീഷിന്റെ മുഴുവന്‍ ആസ്തിയും കണ്ടെത്താനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ബാങ്കുകൾക്കും ഇഡി നോട്ടീസ് നൽകി
ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്കായിരുന്നു ചോദ്യം ചെയ്യൽ ആരംഭിച്ചത്. വൈകിട്ട് ആറ് മണിയോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചെന്നൈ ജോയിന്റെ ഡയറക്ടര്‍ ജയഗണേഷും ചോദ്യം ചെയ്യലിൽ പങ്കുചേര്‍ന്നു
ബിനീഷിനെ 11 മണിക്കൂർ ചോദ്യം ചെയ്തു
ഇത്തരം പുകമറ സൃഷ്ടിക്കുന്ന ആരോപണങ്ങൾ കൊണ്ടൊന്നും തന്നെ തളർത്താൻ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
ഓഗസ്റ്റ് മാസം ഒന്ന്, 13, 19 തീയതികളില്‍ സംസാരിച്ചതിന്റെ ഫോണ്‍രേഖയാണ് പുറത്തുവന്നിരിക്കുന്നത്
ഇപ്പോൾ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന എ.സി.മൊയ്തീന് തദ്ദേശസ്വയംഭരണ വകുപ്പ് നൽകും
ബിനോയ് കോടിയേരിയുടെ യാത്രാ വിലക്ക് നീങ്ങി
Loading…
Something went wrong. Please refresh the page and/or try again.