
സംഭവത്തില്‍ കാന്റീന് ജീവനക്കാരനും പിടിഎ അംഗവുമായ സജിക്കെതിരെയാണ് പരാതി
കൊല്ലത്തെ ആശ്രാമം ബെവ്കോ ഔട്ട്ലെറ്റിലാണ് ഇക്കുറി കൂടുതല്‍ മദ്യവിൽപ്പന നടന്നത്
ബെവ്കൊ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കു്നത്
സൂപ്പര്‍ മാര്‍ക്കറ്റ് രീതിയിലാകുമ്പോള്‍ കൂടുതല്‍ സ്വകര്യപ്രദമായും സമൂഹത്തിന്റെ ‘നോട്ടങ്ങളുമില്ലാതെ’ എളുപ്പത്തില്‍ മദ്യം വാങ്ങാന്‍ കഴിയുമെന്നാണ് സ്ത്രീ സമൂഹത്തില്‍ നിന്നുയരുന്ന അഭിപ്രായം
സ്പിരിറ്റ് വില ഉയർന്നതിനാലാണ് ബെവ്കോ നടപടി
ഇന്നലെ 82.26 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധന 12 കോടി
വില്‍പ്പനശാലകളിലെ സൗകര്യം കൂട്ടാനാണ് നിര്‍ദേശിച്ചതെന്നും മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ഉപഭോക്താക്കള്‍ക്കു സേവനം ഉറപ്പാക്കാനുമാണിതെന്നും കോടതി വ്യക്തമാക്കി
ബെവ്കോ മാനേജിങ്ങ ഡയറക്ടർ നിർദേശം സർക്കാരിന് കൈമാറിയതായും കമ്മീഷണർ വ്യക്തമാക്കി
ആരും തന്റെ വീടിന്റെ അരികിൽ ഒരു ബെവ്‌കോ ഔട്ട്ലെറ്റ് വരുന്നത് ആഗ്രഹിക്കുന്നില്ലെന്നും നയപരമായ മാറ്റം ആവശ്യമാണെന്നും കോടതി പറഞ്ഞു
കോവിഡ് നിയന്ത്രണം സംബന്ധിച്ച ഇളവുകളുടെ പശ്ചാത്തലത്തിലാണു പുതിയ തീരുമാനം. ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല
കേരളത്തിൽ 270 കടകൾ മാത്രമാണുള്ളതെന്നും തിരക്കിന് കാരണം ഇതാണന്നും ബിവറേജ് കോർപ്പറേഷൻ
ഓണ്‍ലൈനായി 10 ലക്ഷം രൂപയുടെ മദ്യവില്‍പ്പനയും നടന്നു.
ഓണം പ്രമാണിച്ച് മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രവര്‍ത്തന സമയം കൂട്ടിയിരുന്നു
ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച് തികച്ചും ലളിതമായ സ്റ്റെപ്പുകളിലൂടെ മദ്യം ബുക്ക് ചെയ്യാൻ പുതിയ സംവിധാനത്തിലൂടെ കഴിയും
രാവിലെ ഒമ്പത് മണി മുതൽ രാത്രി എട്ടു വരെയാണ് പുതിയ സമയം. നേരത്തെ ഇത് രാത്രി ഏഴ് വരെ ആയിരുന്നു
പൊതുജനങ്ങൾക്ക് ശല്യമാവുന്നതും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതുമായ ബവ്കോ ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിക്കാൻ സർക്കാരിന് ഹൈക്കോടതി മൂന്ന് മാസത്തെ സമയം അനുവദിച്ചു
ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കുള്ള നിബന്ധനകള്‍ മദ്യവില്‍പ്പനയ്ക്കും ബാധകമാണെന്ന് ഇന്നലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു
ഇന്ന് വൈകുന്നേരമാണ് വിദേശ നിർമിത മദ്യങ്ങളുടെ വില വർധിപ്പിച്ചു കൊണ്ടുള്ള ബവ്‌കോ ഉത്തരവ് വന്നത്
ബിവറേജസ് കോർപ്പറേഷനിലെ സൗകര്യങ്ങൾ വിലയിരുത്തിക്കൂടെയെന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് എക്സൈസ് കമ്മീഷണർ എസ്.അനന്തകൃഷ്ണൻ കോർപറേഷൻ നിലപാട് അറിയിച്ചത്
ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ പരാമർശം
Loading…
Something went wrong. Please refresh the page and/or try again.