
സമരത്തിന് പിന്നില്‍ ആരെല്ലാം ? ബദല്‍ മാര്‍ഗ്ഗങ്ങളെന്തെല്ലാം ?
വിവിധ പരിസ്ഥിതി പ്രവർത്തകരും കന്നഡ സംഘടനകളും മുഖ്യമന്ത്രിയെ നേരിൽ കണ്ട് രാത്രിയാത്ര നിരോധനം പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു
രണ്ടാഴ്ചയായി തുടരുന്ന തീപിടിത്തത്തില്‍ പക്ഷികളും ചെറുമൃഗങ്ങളും ഉരഗങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിനു വന്യജീവികളും സസ്യങ്ങളും ഉൾപ്പെടുന്ന ആവാസവ്യവസ്ഥയാണു നാമാവശേഷമായത്
ബന്ദിപ്പൂര്‍ സങ്കേതത്തില്‍നിന്നു വന്യജീവികള്‍ കൂട്ടത്തോടെ വയനാട് വന്യജീവി സങ്കേതത്തിലേക്ക് പാലായനം ചെയ്യുന്ന സാഹചര്യത്തിലാണു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കുന്നത്.
കേരള വനത്തിലേയ്ക്കു കാട്ടു തീ പടരുന്നത് തടയാൻ 24 മണിക്കൂറും പ്രവർത്തനനിരതരായി വനം വകുപ്പ് ഉദ്യോഗസ്ഥർ.
മഴക്കുറവും കാലാവസ്ഥ മാറ്റവും രൂക്ഷമായ വേനലും വയനാട്ടിൽ കാട്ടുതീ ഉണ്ടാകാനുളള സാഹചര്യം കൂടുതലാക്കിയിരിക്കുന്നു. കാട്ടുതീ അണയ്ക്കാൻ പരിമിത സംവിധാനങ്ങൾ മാത്രമാണ് വനം വകുപ്പിന് ഉളളത്.