
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായ പരാജയത്തിൽ അതൃപ്തി അറിയിച്ച് സോണിയ ഗാന്ധി
അസമില്‍ 126 സീറ്റുകളിലും പശ്ചിമ ബംഗാളില്‍ 294 സീറ്റുകളിലും തമിഴ്നാട്ടില്‍ 234 സീറ്റുകളിലുമാണ് മത്സരം തിരഞ്ഞെടുപ്പ് നടന്നത്
എൽഡിഎഫിന് 90 നു മുകളിൽ സീറ്റ് ലഭിക്കും
പ്രതിപക്ഷ പാർട്ടികൾ ഇത് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും കേന്ദ്ര ഏജൻസികൾ അതിനെ പൂർണമായി എതിര്‍ക്കുകയാണ്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ഒരു രീതി കാണാൻ സാധിക്കും
ഇരട്ട വോട്ട് പട്ടികയിലുള്ളവര്‍ വോട്ടുചെയ്യാനെത്തിയാല്‍ വിരലടയാളം പതിപ്പിക്കുകയും സാക്ഷ്യപത്രം വാങ്ങുകയും വേണം
വിവാദമുണ്ടായ ബൂത്തുകളില്‍ റീപോളിംഗ് നടത്താനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. ബൂത്തിന്റെ ചുമതലയുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്
വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് ബംഗാളില്‍ 80.43 ശതമാനവും അസമില്‍ 74.79 ശതമാനവും പോളിങ് രേഖപ്പെടുത്തി. അസമിലെ 39ഉം ബംഗാളിലെ 30 സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടന്നത്
അനുച്ഛേദം 244 (എ) നിർവീര്യമാക്കില്ലെന്നും അതിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാഗ്ദാനം നൽകിയിരുന്നു
പശ്ചിമ ബംഗാളിൽ, തെക്ക്-പടിഞ്ഞാറൻ അതിർത്തികളിലെ ജംഗൽ മഹൽ പ്രദേശത്തെ 30 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്
പോളിങ് ഉദ്യോഗസ്ഥർ വീട്ടിലെത്തുന്ന ദിവസവും സമയവും അപേക്ഷകരെ മുൻകൂട്ടി അറിയിക്കും
കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ. രണ്ടാമത് വടകരയും തിരൂരും
“അധികാരം പിടിച്ചെടുക്കാൻ കോൺഗ്രസ് ആർക്കൊപ്പവും പോകാം. അതിനായി അവർക്ക് രാജ്യത്തോടും അവിടുത്തെ ജനങ്ങളോടും കള്ളം പറയാൻ കഴിയും,” പ്രധാനമന്ത്രി പറഞ്ഞു
“ഞാൻ നരേന്ദ്ര മോദിയെപ്പോലെയല്ല, എനിക്ക് നുണ പറയുന്ന ശീലമില്ല,” രാഹുൽ പറഞ്ഞു
സംസ്ഥാനം ഒരു ത്രികോണ മത്സരത്തിന് ഒരുങ്ങിയതോടെ പ്രാദേശിക പാർട്ടികൾ ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണി, കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി, എജെപി-ആർഡിയുടെ മൂന്നാം മുന്നണി എന്നിവയുമായി സഖ്യത്തിലേർപ്പെട്ടിരിക്കുകയാണ്
കഴിഞ്ഞതവണ ആർഎംപിഐ സ്ഥാനാർഥിയായി മത്സരിച്ച കെകെ രമ യുഡിഎഫ് പിന്തുണയില്ലാതെ 20,504 വോട്ട് നേടിയിരുന്നു
തിരഞ്ഞെടുപ്പ് വിവരങ്ങൾ സെർച്ച് ചെയ്യാനുള്ള സൗകര്യവും പുതിയ ഇമോജികളും അടക്കമുള്ള ഫീച്ചറുകളാണ് ട്വിറ്റർ അവതരിപ്പിച്ചത്
കാച്ചാർ, കരിംഗഞ്ച്, ഹൈലകണ്ഡി എന്നീ മൂന്ന് ജില്ലകളാണ് ബറാക് വാലിയിൽ ഉൾപ്പെടുന്നത്. പ്രധാനമായും ബംഗാളി സംസാരിക്കുന്നവരാണ് ജനസംഖ്യയിൽ കൂടുതലും
ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങൾ സ്വീകരിക്കുമെന്നും മുല്ലപ്പളളി പറഞ്ഞു
” കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ അടിത്തറ എല്ലാ ദിവസവും ചുരുങ്ങുകയാണ്. കോണ്‍ഗ്രസ് ശക്തി പ്രാപിക്കുന്ന സംസ്ഥാനമല്ല ഇത്. ഇന്ത്യയിലുടനീളം അവര്‍ ദുര്‍ബലമാവുകയാണ്. ഇതൊരു സ്വാഭാവിക പ്രക്രിയയാണ്. ആര്‍ക്കാണ്…
ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരെയും വിചാരണ നടക്കുന്ന കേസുകൾ ഉള്ളവരെയും മാറ്റിനിർത്തണം
Loading…
Something went wrong. Please refresh the page and/or try again.