
സൂര്യപ്രകാശം എങ്ങിനെ ഇവിടെ പരിമിതമാകുന്നുവോ, അങ്ങിനെ എത്ര ഇരുട്ട് നിറഞ്ഞ ദുർഘടഘട്ടങ്ങൾ വന്നു നമ്മളെ മൂടാം. അപ്പോഴാണ് ഇരുട്ടിനെ മറികടക്കാൻ പ്രകാശപ്പൊട്ടുകൾ ഉള്ളിൽ സ്ഫുരിപ്പിക്കേണ്ടത്. അതേ ആവേശമായിരിക്കണം…
‘മറ്റൊരു ദിവസം ചിന്നുവിന് ചോറ് കൊടുക്കുന്ന നേരത്ത് ചെന്നു കയറിയ എനിക്ക് ഒരുരുള വായിൽ വച്ചു തന്നു. വംശ പരമ്പരയുടെ ഏതോ കണ്ണികളിലൊന്ന് ശ്രാദ്ധമുണ്ട് നിറഞ്ഞു കാണണം,’…
കാതിൽ ഓം ചൊല്ലി കാൽക്കൽ തല വെച്ച് അനുഗ്രഹം വാങ്ങി അവിടെ നിന്നിറങ്ങുമ്പോൾ , ഞാൻ ശാന്തയായിരുന്നു. അമ്മയുടെ ബുദ്ധിമുട്ടുകൾ കണ്ടു പൊട്ടി കരഞ്ഞിരുന്ന എൻ്റെ കണ്ണുകളിൽ…
ഏതു വീഴ്ചയിലും എനിക്കു തിരിച്ചു വരാന്‍, പിടിച്ചു കയറാന്‍ നിങ്ങളുടെ കഥയക്ഷരങ്ങളുണ്ടല്ലോ. പിന്നെ ഞാനെങ്ങനെയാണ് തോല്‍ക്കുക? ഒറ്റയ്ക്കാവുക?
ഒരിക്കല്‍ മേമ എഴുതി, ‘എപ്പോഴും തുറന്നു കിടക്കുന്ന ഒരു ദേവാലയമാണ് ഞാന്‍ ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കടന്നു വരാം സംസാരിക്കാം…’ മേമയുമായി ഒരു വാക്കു പോലും…
അകലങ്ങളിൽ ഇരുന്ന്, എഴുത്തുകളിലൂടെ, അധ്യാപകരാൽ വേട്ടയാടപ്പെടുന്ന വിദ്യാർത്ഥികൾക്ക്, സ്ത്രീയായത് കൊണ്ട് രണ്ടാം പൗരരായി പോകുന്ന മനുഷ്യർക്ക്, ഊർജവും സാന്ത്വനവും നല്കിയിരുന്ന പ്രിയ അഷിതയ്ക്ക്, വിട, കൂപ്പുകൈ, പ്രണാമം
Malayalam writer Ashita passes away: ഏറെ നാളായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു
അന്തരിച്ച എഴുത്തുകാരി അഷിതയെ കുറിച്ച് പ്രിയ എ എസ് എഴുതിയ കുറിപ്പ്
“എന്നെ ക്‌ളാസിലിരുത്തി അവര്‍ പഠിപ്പിച്ചില്ല, കൂടെ കൊണ്ടു നടന്ന് രാകി മിനുക്കിയില്ല. പക്ഷേ ജീവിച്ചു കാണിച്ചു തന്നു, പരിഭവമില്ലാതെ ജീവിക്കുന്നതെങ്ങനെയാണെന്ന്. കടമകളുടെ കുത്തൊഴുക്കിന് കാവലിരിക്കുമ്പോള്‍ മണ്ണാങ്കട്ടയായി അലിഞ്ഞു…
അഷിതയുടെ ‘മറക്കാനാവാത്തവർ’ പംക്തിയിൽ വിജയലക്ഷ്മിയെ കുറിച്ച് എഴുതിയ ‘എന്റെ കവയിത്രി’ വിജയലക്ഷ്മിയുടെ സ്നേഹാക്ഷരങ്ങൾ കൊണ്ടുളള മറുകുറിപ്പ്
“മലയാള കവയിത്രികളിൽ എക്കാലവും എനിക്ക് ഏറ്റവും ഇഷ്ടം വിജയലക്ഷ്മിയോട് തന്നെയാണ്. പഠിക്കുന്ന കാലം മുതൽ എനിക്കറിയാം ഓരോ വരിയും വാക്കും എത്ര ആഴങ്ങളിൽ പോയി അനുഭവിച്ചിട്ടാണ് എഴുതുന്നതെന്ന്,”…
കേരളത്തിന്‍റെ സാംസ്കാരിക മേഖലയുടെ ചലനങ്ങൾക്ക് പിന്നിലെ ശക്തിയായിരിക്കുകയും പുറം ലോകത്തിന്‍റെ മോടികളിൽ നിന്നും അകന്നു നിൽക്കുകയും ചെയ്യുന്ന മനുഷ്യൻ. വർഷങ്ങളായി നടക്കുന്ന പ്രശസ്തമായ വയലാർ അവാർഡിന്‍റെ നടത്തിപ്പിന്…
‘അടുത്ത ജന്മം എനിക്ക് മകളായി വരണം ട്ടോ’ എന്ന് അഷിതയോട് പറഞ്ഞ, അഷിതയെ മൂക്കുത്തി ഇടുവിച്ച മാധവിക്കുട്ടിയെ, ‘മറക്കാനാവാത്തവർ’ എന്ന പംക്തിയിൽ ഓർമ്മയുടെ പദവിന്യാസങ്ങളാൽ അഷിത അളന്നു…
‘ദൈവത്തിന്റേതിൽ നിന്ന് കുറഞ്ഞ ഒരു സ്നേഹവും എനിക്ക് സ്വീകാര്യമല്ല എന്ന് എന്നും ശഠിച്ചിരുന്ന എനിക്ക് ദൈവ സ്നേഹം മനസ്സ് നിറയെ വാരിക്കോരി തന്ന ഗുരു,’ നിത്യചൈതന്യയതിയെ കുറിച്ച്…
“എന്നത്തേയും പോലെ കൊടുംവേദനക്കു നടുവിലും ഞാൻ പൊട്ടിച്ചിരിച്ചുപോയി. അപ്പോൾ വളരെ ആർദ്രമായി നനഞ്ഞ കണ്ണോടെ എന്‍റെ നേർക്ക് കുനിഞ്ഞ് അവൻ മെല്ലെ ചോദിച്ചു, “വേദനയുണ്ടോടാ?”, അഷിതയുടെ ‘മറക്കാനാവാത്തവർ’…