‘ചാരത്തില്‍’ നിന്നും ഉയിര്‍ത്തെഴുന്നേറ്റ സ്മിത്ത്; ഈ റെക്കോര്‍ഡുകള്‍ ഇനി ‘ചതിയന്‍’ സ്വന്തം
ആഷസ് പരമ്പരയിലെ ഐതിഹാസിക പ്രകടനങ്ങളിലൂടെ സ്മിത്ത് തിരുത്തി കുറിച്ച റെക്കോര്‍ഡുകള്‍ കാണാം
ആഷസ് പരമ്പരയിലെ ഐതിഹാസിക പ്രകടനങ്ങളിലൂടെ സ്മിത്ത് തിരുത്തി കുറിച്ച റെക്കോര്‍ഡുകള്‍ കാണാം
135 റൺസിനാണ് ഇംഗ്ലണ്ട് അതിഥികളെ പരാജയപ്പെടുത്തിയത്
ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റുകൾ വീഴ്ത്തി ഓസ്ട്രേലിയയുടെ നടുവ് ഒടിച്ച ജോഫ്രാ ആർച്ചറാണ് കളിയിലെ താരം
ഈ ആഷസ് പരമ്പര കാലം സ്മിത്തിന് വേണ്ടി മാത്രം കരുതി വച്ചതായിരുന്നു
അവസാന ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 399 റണ്‍സാണ്
അഞ്ച് റണ്‍സുമായി ജാക് ലീച്ചും മൂന്ന് റണ്‍സുമായി ജോഫ്ര ആര്‍ച്ചറുമാണ് ഇപ്പോള്‍ ക്രീസില്‍
തുടക്കത്തിലെ മുന്നേറ്റത്തിന് ശേഷം തകർച്ചയിലേക്ക് നീങ്ങിയ ഇംഗ്ലണ്ടിന് തുണയായത് ജോസ് ബട്ലറുടെ ഇന്നിങ്സാണ്
നേരത്തെ ആഷസ് ട്രോഫി നഷ്ടമായ ഇംഗ്ലണ്ട് സമനിലയിൽ പരമ്പര അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇറങ്ങുന്നത്
സ്റ്റീവ് സ്മിത്ത് ആണ് കളിയിലെ കേമന്‍
അവന് മാപ്പ് നല്‍കാനാകുമെന്ന് തോന്നുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ സംഭവിച്ചതിന്റെ പേരിലായിരിക്കും സ്മിത്തിനെ ഓര്‍ക്കുക
വിമര്‍ശനങ്ങളെ എങ്ങനെ നേരിടണം എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ് വാര്‍ണര്‍.
ബെൻ സ്റ്റോക്സിന്റെ സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിന് ജയം ഒരുക്കിയത്