
“ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും മറ്റുള്ളവരുടെ കൈകളിലേക്ക് പോവാൻ നമ്മുടെ സൈന്യം അനുവദിക്കില്ലെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്,” അദ്ദേഹം പറഞ്ഞു.
അതിർത്തിയിൽ ഇന്ത്യ വേണ്ടത്ര സജ്ജമാക്കിയിട്ടില്ലെന്നും ഫലപ്രദമായി പോരാടാൻ ഇന്ത്യൻ സേനക്ക് കഴിയില്ലെന്നുമുള്ള ചൈനീസ് മാധ്യമത്തിന്റെ റിപ്പോർട്ടിനോട് പ്രതികരിച്ചാണ് കരസേനയുടെ പ്രസ്താവന
കരസേനയിലെ കമാൻഡിങ് പോസ്റ്റിലേക്ക് വനിതകളെ നിയമിക്കാൻ കഴിയില്ലെന്നായിരുന്നു നേരത്തെ കേന്ദ്രസർക്കാർ നിലപാട്
ചർച്ചകൾ ക്രിയാത്മകവും സൗഹാർദ്ദപരവുമായ അന്തരീക്ഷത്തിലാണ് നടന്നതെന്നും ഇരുപക്ഷവും അഭിപ്രായ സമന്വയത്തിലെത്തിയെന്നും വൃത്തങ്ങൾ അറിയിച്ചു
രണ്ടാംവട്ട കൂടിക്കാഴ്ചയ്ക്ക് മുൻപായി പ്രദേശത്തെ പട്രോൾ പോയിന്റുകളിൽ നിന്നുള്ള പിൻമാറ്റത്തിനായി ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ചൈനയിൽ നിന്ന് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് യാതൊരു വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്ന് അന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ പറഞ്ഞിരുന്നു.
ഗുരുതരമായി പരുക്കേറ്റ 18 സൈനികരെ ലേയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു
അസമിലും ത്രിപുരയിലും സൈന്യത്തെ വിന്യസിക്കാനും തീരുമാനമായി
ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 15 വരെ ധോണി സൈനിക സേവനം നടത്തുമെന്ന് സൈന്യം അറിയിച്ചു
‘പതിറ്റാണ്ടുകള്‍ കുപ്വാരയിലെ നിയന്ത്രണരേഖയിലടക്കം രാജ്യത്തിന് കാവലാളായവനാണ് ഞാന്‍. എന്നിട്ടും ഒരു അനധികൃത വിദേശിയെ പോലെ എന്നെ തടവിലാക്കിയിരിക്കുന്നു- സനാഉല്ല
പുല്‍വാമയിലും ബാലാകോട്ടിലും കൊല്ലപ്പെട്ട രാജ്യത്തെ സൈനികര്‍ക്കായി പുതിയ വോട്ടര്‍മാര്‍ ഇത്തവണ വോട്ട് ചെയ്യണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം വന്‍ വിവാദമായിരുന്നു
ഇന്ത്യന്‍ സൈന്യം ജീവന് ത്യജിച്ച സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയാണ് ബിജെപിയെന്ന് പ്രതിപക്ഷം
25942 സൈനികർ വിവിധ യുദ്ധങ്ങളിലും എറ്റുമുട്ടലുകളിലും 1947 ൽ സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിന് വേണ്ടി വീരമ്യത്യു വരിച്ചിട്ടുണ്ട്
മുൻപും സമാനമായ ആവശ്യം ഉന്നയിച്ച് ഇതേ അഭിഭാഷകൻ കോടതിയെ സമീപിച്ചിട്ടുണ്ട്
പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദറിന്റെ കൂട്ടാളികളാണ് ഇവരെന്നാണ് കരുതുന്നത്
ശശിധരന് വി നായര്‍ 2/11 ഗൂർഖാ റൈഫിൾസിൽ മേജറായിരുന്നു
പരിക്കേറ്റ മറ്റൊരു ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ പുല്‍വാലയിലെ സിര്‍നൂ ഗ്രാമത്തില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു
“ഭീകരവാദം അവസാനിപ്പിച്ച്, വീട്ടിലേക്ക് മടങ്ങിവരൂ മകനേ,” എന്ന് മുദാസിറിന്റെ അമ്മ ഫെയ്സ്ബുക്കിലൂടെ അപേക്ഷിച്ചിരുന്നു
ആര്‍മി നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ദൗത്യത്തില്‍ പങ്കാളിയായിരുന്നു ഇദ്ദേഹം
Loading…
Something went wrong. Please refresh the page and/or try again.