
ഇന്ത്യൻ ഭരണഘടന തയാറാക്കാൻ ഏകദേശം 2 വർഷവും 11 മാസവും 18 ദിവസവും വേണ്ടി വന്നു
കിഴക്കന്‍ ഗോദാവരി ജില്ല വിഭജിച്ചുകൊണ്ട് രൂപീകരിച്ച കോണസീമ ജില്ലയുടെ പേര് മാറ്റാനുള്ള തീരുമാനമാണു സംഘര്‍ഷത്തിനു കാരണമായത്
സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
തുല്യതയ്ക്കു വേണ്ടി, സ്വന്തം ജീവിതത്തെ പോരാട്ടമാക്കി മാറ്റിയ നവോത്ഥാനനായകനാണ് ഡോ.അംബേദ്‌കറെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
രാഷ്ട്രനന്മയ്ക്കു വേണ്ടി നിരന്തരം യത്‌നിച്ച അംബേദ്‌കർ പഠിപ്പിച്ച പാഠങ്ങൾ പ്രാവർത്തികമാക്കണമെന്നും രാഷ്ട്രപതി
Kevin Joseph Murder Case: അഖിലേന്ത്യാതലത്തില്‍ തന്നെ, തെളിയിക്കപ്പെടുകയും ശിക്ഷിക്കപെടുകയും ചെയ്യുന്ന ആദ്യത്തെ ദുരഭിമാനക്കൊലയാണ് കെവിന്‍ വധക്കേസ്. ഇതുയര്‍ത്തുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ സങ്കീര്‍ണമാണ്… കെ വേണു എഴുതുന്നു
കശ്മീര്‍ നീക്കത്തെ ന്യായീകരിക്കാന്‍ വെങ്കയ്യ നായിഡു പ്രയോഗിച്ച വാക്കുകള്‍ അംബേദ്കറുടേതല്ല, ആര്‍എസ്എസ് നേതാവിന്റേത്
ടെക്സ്റ്റ് ബുക്കില്‍ നിന്നും തെറ്റായ വാക്കുകള്‍ മാറ്റി യഥാര്‍ഥ വാക്കുകള്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു
ജില്ലാ കോടതിക്കു മുൻപാകെ സ്ഥാപിച്ചിട്ടുളള അംബേദ്കർ പ്രതിമയിൽ വെളളിയാഴ്ചയാണ് ബിജെപി സ്റ്റേറ്റ് സെക്രട്ടറി സുനിൽ ബൻസാൽ മാലയിട്ടത്
“ആ മനുഷ്യന്‍ പുണെ യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രൊഫസര്‍ ആയിരുന്നു. വലിയൊരു അംബേദ്കര്‍ വിശ്വാസിയും ആയിരുന്നു. അവര്‍ക്ക് അംബേദ്കര്‍ ഒരു ദൈവമാണ്,” അംബേദ്കറായി അഭിനയിച്ച അനുഭവം പങ്കുവച്ച് മമ്മൂട്ടി
പാ രഞ്ജിത്തിന്റെ സിനിമകളെക്കുറിച്ച്, അവ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെക്കുറിച്ച്, മുഖ്യധാരയില്‍ അത് അങ്ങനെത്തന്നെ പറയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്
കറുപ്പിനെ അപശകുനമായും ദുരന്ത സൂചകമായും കാണുന്ന പൊതുബോധത്തെ പാടേ തള്ളിക്കളഞ്ഞു കൊണ്ട് കറുപ്പിന്റെ രാഷ്ട്രീയത്തെ ചുവടുറപ്പിച്ചു നിർത്തുകയാണ് സംവിധായകൻ
കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയത് കേരളത്തിലെ ദുരഭിമാനക്കൊലയുടെ ഭാഗമാണ്. കേരളത്തിലെ ജാതിവെറിയുടെ രക്തസാക്ഷിയാണ് കെവിൻ. ദലിത് ചിന്തകനായ സണ്ണി കപികാട് എഴുതുന്നു.
പ്രതിമയ്ക്ക് ഇപ്പോൾ മൂന്ന് അർദ്ധസൈനികരുടെ കാവലും ഏർപ്പെടുത്തിയിട്ടുണ്ട്
ഔദദ്യോഗിക രേഖകളിൽ ഡോ ബിആർ അംബേദ്‌കറിന്റെ പേര് മാറ്റിയെഴുതാൻ ബിജെപി സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതിമ തകർക്കപ്പെട്ടിരിക്കുന്നത്
ഭീം റാവു അംബേദ്കറിന്റെ പേര് എല്ലാ ഔദ്യോഗിക എഴുത്ത് രേഖകളിലും ഭീം റാവു ‘രാംജി’ അംബേദ്കര്‍ എന്ന് രേഖപ്പെടുത്താനാണ് ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്
ത്രിപുരയില്‍ ലെനിന്‍ പ്രതിമകളും തമിഴ്നാട്ടില്‍ പെരിയാര്‍ രാമസ്വാമി പ്രതിമകളും തകര്‍ത്തതിന് പിന്നാലെയാണ് മീററ്റിലെ സംഭവം
ദലിതരും മുസ്‌ലിങ്ങളും പോരാടേണ്ടത് ഇന്ത്യൻ സംസ്കാരമെന്ന പേരിൽ അവർ അവതരിപ്പിക്കുന്ന ബ്രാഹ്മണ്യ സത്തിനെതിരെയാണ്. ബ്രാഹ്മണർക്കെതിരെയല്ലെന്നും പ്രകാശ് അംബേദ്ക്കർ വ്യക്തമാക്കി
“തലയുയര്‍ത്തി കാലുറപ്പിച്ച് നിവര്‍ന്നു നിന്ന ദലിത് വനിത എന്നത് തന്നെയായിരിക്കും തന്റെ സമുദായത്തിനും രാജ്യത്തിനും വേണ്ടി ദാക്ഷായണി വേലായുധന്‍ നല്‍കിയ ഏറ്റവും പ്രധാന സംഭാവന” ഇഷിത സെൻ…
ഗുജറാത്തിലെ ഉനയില്‍ നിന്നുയര്‍ന്ന ദളിത് പ്രക്ഷോഭം വളര്‍ത്തിയ ജിഗ്നേഷ് മേവാനി, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല തുടങ്ങി ഇന്ത്യയിലുടനീളമുള്ള ദളിത് ശബ്ദങ്ങളെ അഭിസംബോധന ചെയ്യുന്നതായിരുന്നു ഭിമാ…
Loading…
Something went wrong. Please refresh the page and/or try again.