scorecardresearch
Latest News

AK Saseendran

ak saseendran, ncp, ie malayalam
കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എൻ.സി.പി. ദേശീയ പ്രവർത്തകസമിതി അംഗവും പതിനഞ്ചാം കേരളനിയമസഭയിലെ വ​നം വകുപ്പ് മന്ത്രിയുമാണ് എ.കെ. ശശീന്ദ്രൻ. വന്യജീവി സംരക്ഷണ വകുപ്പിന്റെയും ചുമതല വഹിക്കുന്നു. പതിന്നാലാം കേരളനിയമസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്നു. എലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ.യായ ശശീന്ദ്രൻ ഇതിനു മുൻപ് 2011-ലും ഏലത്തൂരിൽ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്. 2021 ലെ തെരഞ്ഞെടുപ്പിൽ 38502 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എ.കെ ശശീന്ദ്രൻ എലത്തൂരിൽ നിന്ന് വിജയിച്ചത്.

AK Saseendran News

AK Saseendran
ബഫര്‍സോണ്‍: ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് വനംമന്ത്രി

സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന താമരശേരി ബിഷപിന്റെ പ്രസ്താവന തെറ്റിദ്ധാരണ കൊണ്ടാകാമെന്നും മന്ത്രി പറഞ്ഞു.

ak saseendran, ncp, ie malayalam
പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം; മന്ത്രി എ.കെ.ശശീന്ദ്രന് പൊലീസിന്റെ ക്ലീൻചിറ്റ്

പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ല, അതിനാൽ മന്ത്രിക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്

idukki, forest department, ie malayalam
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പണപ്പിരിവ്: പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പണപ്പിരിവില്‍ പങ്കുണ്ടോയെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്

ak saseendran, ncp, ie malayalam
സ്ത്രീപീഡനം ഒത്തുതീർപ്പാക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ടെന്ന് ആരോപണം; നിയമസഭയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം

എൻ സി പി നേതാവിന്റെ മകൾ നൽകിയ പീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ടെന്നാണ് എന്നാണ് പരാതി.

ak saseendran, minister, kerala, ncp
എല്‍ഡിഎഫില്‍ തന്നെ തുടരും; കോണ്‍ഗ്രസ് എസിൽ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എ. കെ ശശീന്ദ്രന്‍

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മറ്റുതരത്തിലുള്ള ചിന്തകള്‍ എന്‍സിപിക്ക് ഇല്ല. എന്റെ കാര്യത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരും വിശ്വസിക്കുന്നില്ലെന്ന് എനിക്കറിയാം

ak saseendran, minister, kerala, ncp
ഡ്രെെവിങ് സ്‌കൂളുകൾ തിങ്കളാഴ്‌ച മുതൽ തുറക്കും; നിയന്ത്രണങ്ങൾ ഇങ്ങനെ

ഡ്രെെവിങ് സ്‌കൂളുകൾ തുറക്കുന്നതിനു കേന്ദ്രാനുമതി ലഭിച്ചതായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു

ak saseendran, minister, kerala, ncp
മന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റാന്‍ നീക്കം; മാണി സി.കാപ്പന് സാധ്യത

സംസ്ഥാനത്തു നിന്നുള്ള പ്രമുഖ നേതാക്കളെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ മുംബൈയിലേക്ക് വിളിപ്പിക്കും

Phone call controversy, kerala phone call controversy, ഫോൺ വിളി വിവാദം, എ.കെ.ശശീന്ദ്രൻ, മുൻ മന്ത്രി എ.കെ.ശശീന്ദ്രൻ, mangalam channel, മംഗളം ചാനൽ
വാഹന നിയമലംഘനം: പഴയ പിഴത്തുക പുനസ്ഥാപിക്കില്ല, നിരക്ക് പുതുക്കി നിശ്ചയിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍

ഇപ്പോഴത്തെ വർധനവ് ലഘൂകരിക്കുക മാത്രമാണ് ചെയ്യുക, നിരക്ക് പുതുക്കി നിശ്ചയിക്കുമെന്നും മന്ത്രി

ak saseendran, minister, kerala, ncp
കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി

മരടില്‍ കല്ലട ബസിലെ യാത്രക്കാരെ ആക്രമിച്ച സംഭവം കഴിഞ്ഞിട്ട് രണ്ട് മാസമായി

ksrtc, record collection,
ടോമിന്‍ തച്ചങ്കരി ഇറങ്ങിയതിന് പിന്നാലെ യൂണിയന്‍ നേതാക്കളുടെ ഭരണം; ഡ്രൈവര്‍ കം കണ്ടക്ടറെ ബസില്‍ നിന്ന് ഇറക്കിവിട്ടു

ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ തമ്പാനൂര്‍ ബസ് സ്റ്റാന്‍റില്‍ തടഞ്ഞ് ഇറക്കിവിട്ടു

bharat bandh, bharat bandh on 10th september 2018, bharat bandh today, bharat bandh 2018, bharat bandh live, bharat band, bharat band news, fuel protest, congress protest, congress bharat bandh, bharat bandh latest news, bharat bandh live news, bharat bandh live updates, bharat band live news, bhara tbandh on monday
കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം, പല ജില്ലകളിലും സർവ്വീസുകൾ മുടങ്ങി

കോട്ടയത്തുനിന്ന് പമ്പയിലേക്കുളള 21 കെഎസ്ആർടിസി സർവ്വീസുകൾ മുടങ്ങി. തിരുവനന്തപുരത്ത് 50 സർവ്വീസുകളും കൊല്ലത്ത് 42 സർവ്വീസുകളും മുടങ്ങി

Phone call controversy, kerala phone call controversy, ഫോൺ വിളി വിവാദം, എ.കെ.ശശീന്ദ്രൻ, മുൻ മന്ത്രി എ.കെ.ശശീന്ദ്രൻ, mangalam channel, മംഗളം ചാനൽ
ബസ് ചാർജ് വർധിപ്പിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ഗതാഗത മന്ത്രി

ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം നടത്താൻ സ്വകാര്യ ബസ് ഉടമകളുടെ കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചിരുന്നു

Loading…

Something went wrong. Please refresh the page and/or try again.