
ജെഎൻയു വിദ്യാർത്ഥി യൂണിയനും ഇടതു വിദ്യാർത്ഥി സംഘടനകളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്
അരുന്ധതി റോയിയുടെ ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്സ്’ എന്ന പുസ്തകമാണ് പിൻവലിച്ചത്
പരാതിക്കൊപ്പം സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ എബിവിപി പ്രസിഡന്റ് ഇവരുടെ വീട്ടുപടിയിൽ മൂത്രമൊഴിക്കുന്നതായി കാണപ്പെടുന്നു.
സംഭവത്തിന്റെ വീഡിയോയിൽ, മുഖംമൂടി ധരിച്ച യുവതി സബർമതി ഹോസ്റ്റലിനുള്ളിൽ വടി ഉപയോഗിച്ച് വിദ്യാർത്ഥികളെയും മറ്റ് രണ്ട് പുരുഷന്മാരെയും ഭീഷണിപ്പെടുത്തുന്നതായി കാണുന്നു
ഐഷി ഘോഷിനു പുറമേ സർവകലാശാലയിലെ വിദ്യാർഥികളായ പങ്കജ് മിശ്ര, വസ്കർ വിജയ് എന്നിവരെയും ക്രെെം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തു
മാനവവിഭവശേഷി മന്ത്രാലയവുമായി ചർച്ച നടന്നതിൽ പ്രതീക്ഷയുണ്ടെന്ന് ഐഷി പറഞ്ഞു
ജെഎന്‍യുവിലെ അക്രമ സംഭവങ്ങളില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു
ജെഎന്‍യു വിഷയത്തെ നിസാരവത്കരിക്കുന്ന പ്രതികരണമാണ് നടിയുടേത്
സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വിസി വിമുഖത കാണിച്ചെന്നും അതിനാല്‍ അവരെ പുറത്താക്കണമെന്നും മുരളി മനോഹര്‍ ജോഷി ആവശ്യപ്പെട്ടു
മണ്ഡി ഹൗസില്‍നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷും എത്തി
കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും വിജയിച്ചു
‘ഫ്രണ്ട്‌സ് ഓഫ് ആർഎസ്എസ്’ എന്ന ഗ്രൂപ്പിലെ അംഗമാണ് യൂണിവേഴ്‌സിറ്റി ചീഫ് പ്രോക്‌ടർ ധനഞ്‌ജയ് സിങ്
ക്യാംപസിലെ സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസ്
എത്തി. അവർ 50-60 പേരുണ്ടായിരുന്നു. എല്ലാവരും മുഖംമൂടി ധരിച്ചിട്ടുള്ളതിനാൽ മുഖം മനസ്സിലായില്ല. എല്ലാവരുടെയും കയ്യിൽ വലിയ കല്ലുകളുണ്ടായിരുന്നു
‘ആരും ഭയപ്പെടരുത്, സംയമനം പാലിക്കണം’ എന്ന് വിദ്യാര്‍ഥികളോട് പറയുകയായിരുന്നു ഐഷ. അതിനിടയിലാണ് അക്രമി സംഘം ഇവര്‍ക്കെതിരെ തിരിഞ്ഞത്
അക്രമങ്ങൾ നടക്കുമ്പോൾ പൊലീസ് നിശബ്ദരായി നിലകൊണ്ടു എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം
ഇടത് വിദ്യാര്‍ഥികള്‍ ജെഎന്‍യുവിനെ തെമ്മാടിത്തരങ്ങളുടെ കേന്ദ്രമാക്കിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു
ജെഎന്‍യു അക്രമങ്ങള്‍ക്ക് പിന്നിലുള്ള സത്യം പുറത്തുകൊണ്ടുവരുമെന്നും എബിവിപി അവകാശപ്പെടുന്നു
ഭയം കാരണം താന്‍ വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഒരു വിദ്യാര്‍ഥിനി പറഞ്ഞു
വിദ്യാർഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിയണമെന്നും പിണറായി
Loading…
Something went wrong. Please refresh the page and/or try again.